Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി: ആസിഫലി...

അഴിമതി: ആസിഫലി സർദാരി കുറ്റമുക്തൻ

text_fields
bookmark_border
Asif Ali zardari
cancel

ഇസ്ലാമാബാദ്: 19 വർഷം പഴക്കമുള്ള അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രസിഡൻറ് ആസിഫലി സർദാരിയെ അഴിമതിവിരുദ്ധ കോടതി കുറ്റവിമുക്തനാക്കി. കേസിൽ സർദാരിയെ കുറ്റവിമുക്തനാക്കണമെന്ന  അഭിഭാഷകെൻറ അഭ്യർഥന കോടതി സ്വീകരിക്കുകയായിരുന്നു. അഴിമതിയാരോപണത്തെ തുടർന്ന് 2013ൽ സർദാരി അധികാരമൊഴിഞ്ഞിരുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ ഭർത്താവാണ് സർദാരി.  1998ലാണ് ഇദ്ദേഹത്തിനെതിരെ വരവിൽകവിഞ്ഞ സ്വത്തുണ്ടെന്നു ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്തത്. 98 മുതൽ വാദം തുടങ്ങിയ കേസിൽ 40ലേറെ പേരെ വിസ്തരിച്ചു.

എതിർഭാഗം സർദാരിക്കെതിരെ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ തെളിവായി സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളിൽ ഭൂരിഭാഗം പേർക്കും കാര്യങ്ങൾ ഒാർത്തെടുക്കാൻ കഴിയാത്തതും സർദാരിക്കു തുണയായി. തുടർന്ന് കേസ് റദ്ദാക്കിയതായി ജഡ്ജി ഖാലിദ് മഹ്മൂദ് രൻജ പ്രഖ്യാപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscorruption caseAsif Ali Zardari
News Summary - Pakistan court quashes corruption case against Asif Ali Zardari- world news
Next Story