Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോടതിയലക്ഷ്യം;...

കോടതിയലക്ഷ്യം; നവാസ്  ശരീഫിനും സഹായികൾക്കും  പാക് കോടതി നോട്ടീസ്

text_fields
bookmark_border
കോടതിയലക്ഷ്യം; നവാസ്  ശരീഫിനും സഹായികൾക്കും  പാക് കോടതി നോട്ടീസ്
cancel

ലാഹോർ: കഴിഞ്ഞയാഴ്ച പഞ്ചാബ് പ്രവിശ്യയിൽ നടന്ന റാലിയിൽ കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനും കോടതി നോട്ടീസ്. ശരീഫിെൻറ മകൾ മർയം, മരുമകൻ മുഹമ്മദ് സഫ്ദർ, പഞ്ചാബ് സർക്കാർ, പാക് തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

ആമിന മാലിക് എന്ന സ്ത്രീയാണ് പരാതിനൽകിയത്. ശരീഫിനെ പുറത്താക്കിയ ജഡ്ജിമാരെ ആക്രമിക്കുന്ന ശൈലിയിൽ റാലിയിൽ സംസാരിച്ചതായാണ് ആരോപണം. പ്രഭാഷകരിൽ മർയം സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷേനതാവ് ഇംറാൻ ഖാനോട് പരാതി ചോദിച്ചുവാങ്ങിയാണ് നവാസ് ശരീഫിനെതിരെ ജഡ്ജിമാർ വിധി പുറപ്പെടുവിപ്പിച്ചതെന്നാണ് മർയം പ്രസംഗിച്ചത്. ഫെബ്രുവരി 14നകം നോട്ടീസിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsnavas sheriffmalayalam newsasia-PacificBribary Case
News Summary - Navas sheriff naotise from supremcourt-India news
Next Story