Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാലിദ സിയ...

ഖാലിദ സിയ ഗുരുതരാവസ്ഥയിൽ -ബി.എൻ.പി

text_fields
bookmark_border
ഖാലിദ സിയ ഗുരുതരാവസ്ഥയിൽ -ബി.എൻ.പി
cancel

ധാക്ക: അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലി ദ സിയയുടെ ആരോഗ്യം അപകടാവസ്ഥയിലാണെന്നും മരണത്തിനും ജീവിതത്തിനുമിടക്കുള്ള നൂൽപാലത്തിലാണ് അവെരന്നും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി).

അവരെ ഉടൻ മോചിപ്പിക്കണമെന്നും ബി.എൻ.പി ആവശ്യപ്പെട്ടു. ഹൃദയാഘാതം അടക്കം നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ട്്. മൂന്നുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദയെ 200 വർഷം പഴക്കമുള്ള ധാക്കയിലെ ജയിലിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ പാർപ്പിച്ചിരിക്കുന്നത്. 10 വർഷത്തെ തടവുശിക്ഷയാണ് ധാക്ക കോടതി വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshkhaleda zia
News Summary - khalida sia -world news
Next Story