Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണേഷ്യയിലെ...

ദക്ഷിണേഷ്യയിലെ സമാധാനത്തിനു  തടസ്സം ഇന്ത്യയെന്ന് പാകിസ്താൻ

text_fields
bookmark_border
ദക്ഷിണേഷ്യയിലെ സമാധാനത്തിനു  തടസ്സം ഇന്ത്യയെന്ന് പാകിസ്താൻ
cancel

ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ സുസ്ഥിര സമാധാനത്തിന് ഇന്ത്യ വിലങ്ങുതടിയായെന്ന് പാക് പ്രസിഡൻറ് മംനൂൻ ഹുസൈൻ. ഉപഭൂഖണ്ഡത്തിെൻറ വിഭജനം സംബന്ധിച്ച പൂർത്തിയാവാത്ത അജണ്ടയാണ് കശ്മീർ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറിലെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യവേയാണ് ഹുസൈൻ ഇന്ത്യക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്.

പാകിസ്താെൻറ സമാധാന ശ്രമങ്ങൾക്ക് മാതൃകാപരമായി പ്രതികരിക്കുന്നതിനു പകരം ഇന്ത്യ കുൽഭൂഷൺ ജാദവിനെയും ഭീകരരെയും മറ്റു ചാരന്മാരെയും അയക്കുകയായിരുന്നു എന്ന് ഹുസൈൻ കുറ്റപ്പെടുത്തി. കശ്മീർ പ്രശ്നം, കുൽഭൂഷൺ ജാദവ് കേസ് എന്നീ സംഭവങ്ങളെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pakisthan
News Summary - india is the main reason for problems in south asia
Next Story