Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാെൻറ...

ഇംറാെൻറ മന്ത്രിമാർക്ക് നിരോധിത സംഘടനകളുമായി ബന്ധം –ബിലാവൽ

text_fields
bookmark_border
bilawal-bhutto-23
cancel

ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടിയിൽ ചുരുങ ്ങിയത് മൂന്ന് മന്ത്രിമാരെങ്കിലും നിരോധിത ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ് ടെന്ന് പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ ബിലാവല്‍ ഭുട്ടോ ആരോപിച്ചു.

അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല. എന്നാൽ ഇംറാൻ സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തെൻറ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാകിസ്താന്‍ സര്‍ക്കാര്‍ വിദേശ രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങള്‍ക്ക് നേരെ നടപടിയെടുക്കുന്നില്ലെന്നും ബിലാവൽ കുറ്റപ്പെടുത്തി.

പാകിസ്താൻ താവളമാക്കിയിരിക്കുന്ന തീവ്രവാദികള്‍ക്കെങ്ങനെയാണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കുന്നതെന്ന് ബിലാവല്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPakistan People's PartyBilawal Bhutto Zardari
News Summary - Bilawal Bhutto Zardari on pak ministers-World news
Next Story