Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right10 വർഷത്തിനകം...

10 വർഷത്തിനകം ബാേങ്കാക് നഗരം കടലെടുക്കുമെന്ന് റിപ്പോർട്ട്

text_fields
bookmark_border
10 വർഷത്തിനകം ബാേങ്കാക് നഗരം കടലെടുക്കുമെന്ന് റിപ്പോർട്ട്
cancel

ബാേങ്കാക്: തായ്ലൻഡ് തലസ്ഥാനനഗരമായ ബാേങ്കാക്കിെൻറ പകുതിയോളം 10 വർഷത്തിനകം വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും കനത്ത പേമാരിയും മൂലം 2030ഒാടെ ബാേങ്കാക് നഗരം കടലിൽ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉന്നതതല ചർച്ചകൾക്ക് തായ്ലൻഡ് വേദിയാകാനിരിക്കെയാണ് പുതിയ റിപ്പോർട്ട്. െഎക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് ചൊവ്വാഴ്ച മുതൽ ചർച്ച നടക്കുന്നത്.

ഉയർന്ന താപനില, അതിശക്തമായ കൊടുങ്കാറ്റ്, പേമാരി, വരൾച്ച, പ്രളയം എന്നിവ സ്ഥിതിഗതികൾ വഷളാക്കും. ഇത് 2015ൽ ഒപ്പുവെച്ച പാരിസ് ഉടമ്പടി പോലുള്ളവക്ക് സർക്കാറുകളെ നിർബന്ധിതരാക്കും. അശാസ്ത്രീയ വികസനങ്ങളാണ് നഗരത്തെ കടലെടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ജകാർത്തയും മനിലയും പോലെ കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതലായി ബാധിക്കുന്ന നഗരമാണ് ബാേങ്കാക്. സമുദ്രനിരപ്പിൽനിന്ന് 1.5 മീ. ഉയരമുള്ള ചതുപ്പുനിലത്തിലാണ് ബാേങ്കാക് നഗരം. കനത്ത മഴമൂലം നഗരത്തിെൻറ 40 ശതമാനം വെള്ളത്തിൽ മുങ്ങും. 2011ലെ പ്രളയത്തിൽ നഗരത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandBANGKOKworld newsmalayalam newsworld bank report
News Summary - Bangkok could be partially submerged in 10 years- world news
Next Story