Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫ്...

നവാസ് ശരീഫ് അണുപരീക്ഷണത്തിന് എതിരായിരുന്നെന്ന്

text_fields
bookmark_border
നവാസ് ശരീഫ് അണുപരീക്ഷണത്തിന് എതിരായിരുന്നെന്ന്
cancel

ഇസ്ലാമാബാദ്: 1998ൽ ഇന്ത്യയിലെ വാജ്പേയി സർക്കാർ നടത്തിയ അണുബോംബ് പരീക്ഷണത്തിന് ബദലായി പാകിസ്താൻ നടത്തിയ ആണവ പരീക്ഷണത്തിന് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് എതിരായിരുന്നെന്ന് വെളിെപ്പടുത്തൽ. പാകിസ്താൻ റെയിൽവേ മന്ത്രി ശൈഖ് റാഷിദിേൻറതാണ് പ്രസ്താവന. ശക്തരായ സൈന്യത്തിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് പരീക്ഷണം നടത്തിയതെന്ന് ശരീഫ്മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന റാഷിദ് പറഞ്ഞു. ഇന്ത്യയുടെ പൊഖ്റാൻ പരീക്ഷണത്തിന് മറുപടി നൽകണമെന്ന നിർദേശത്തിന് ശരീഫിെനാപ്പം ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും എതിരായിരുന്നു. 

എന്നാൽ, താനും രജ സഫറുൽ ഹഖ്, ഗൗഹർ അയ്യൂബ് എന്നിവർ മാത്രമാണ് ഇതിനെ അനുകൂലിച്ചെതന്നും റാഷിദ് അവകാശപ്പെട്ടു. അതേസമയം, റാഷിദിെൻറ അവകാശവാദത്തെ പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പ്രസിഡൻറും ശരീഫിെൻറ ഇളയ സഹോദരനുമായ ശഹ്ബാസ് ശരീഫ്, മുതിർന്ന നേതാവ് റാണ സനാഉല്ല എന്നിവർ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navas sharifworld news
News Summary - Nawaz Sharif was against Pakistan's nuclear tests: Sheikh Rasheed
Next Story