വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപ് മുന്നിലെന്ന് അഭിപ്രായ സർവേ. ടെക്സസ് സെനറ്റർ കൂടിയായ ടെഡ് ക്രൂസിനേക്കാൾ 14 ശതമാനം അധികം വോട്ടർമാരുടെ പിന്തുണ ട്രംപിനുണ്ടെന്ന് സർവേ പറയുന്നു. ഫ്ലോറിഡ സെനറ്റർ മാർകോ റൂബിയോ, ബെൻ കാഴ്സൺ എന്നിവർക്ക് 10ൽ താഴെ ശതമാനം വോട്ടർമാരുടെ പിന്തുണയേയുള്ളൂ. അതിനിടെ, എതിർ സ്ഥാനാർഥിക്കെതിരെ ട്രംപ് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പ്രസിഡൻറ് സ്ഥാനാർഥിയായ ടെഡ് ക്രൂസ് ഇപ്പോഴും കനേഡിയൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നാണ് ട്രംപിെൻറ പ്രധാന ആക്ഷേപം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2016 12:03 AM GMT Updated On
date_range 2017-04-02T23:32:42+05:30പ്രസിഡൻറ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്: ട്രംപിന് മുൻതൂക്കം
text_fieldsNext Story