Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right706 കാരറ്റ് വജ്രം...

706 കാരറ്റ് വജ്രം കണ്ടെത്തി പുരോഹിതൻ 

text_fields
bookmark_border
706 കാരറ്റ് വജ്രം കണ്ടെത്തി പുരോഹിതൻ 
cancel

ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ പുരോഹിതൻ താൻ കണ്ടെത്തിയ 706 കാരറ്റ് വജ്രം പ്രസിഡൻറിന് സമ്മാനിച്ച് മാതൃകയായിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത് പുരോഹിതൻ ഇമ്മാനുവൽ മൊമൊവിനാണ്. കോണോ ജില്ലയിലെ ഖനിയിൽ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്.

ഇത് പ്രസിഡൻറ് ഡോ. എർണസ്റ്റ് ബായ് കൊറൊമക്ക് സമ്മാനിക്കുകയായിരുന്നു. തെൻറ സർക്കാറിനെയും ജനങ്ങളെയും തനിക്ക് സഹായിക്കേണ്ടതുണ്ടെന്നും തനിക്കു ലഭിച്ച വജ്രത്തിെൻറ പ്രയോജനം ഏവർക്കും ലഭ്യമാകണെമന്നും മൊമൊ പറഞ്ഞു. വജ്രം കടത്താൻ ശ്രമിക്കാതിരുന്ന അധികൃതരുടെയും ജനങ്ങളുടെയും പ്രവൃത്തി പ്രശംസീയമാണെന്ന് പ്രസിഡൻറ് കൊറൊമ പറഞ്ഞു.

രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തുന്നതിന് വജ്രം ലേലത്തിൽ വിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ വജ്രക്കടത്ത് തടയുന്നതിന് സിയറ ലിയോൺ സർക്കാർ പല നടപടികളുമെടുത്തിരുന്നു. ആറു മില്യൺ ജനങ്ങളുള്ള രാജ്യത്തിെൻറ നാലിൽ ഒന്ന് ഭാഗത്തും വജ്രം കണ്ടെത്താനാകുമെങ്കിലും ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ചു രാജ്യങ്ങളിലൊന്നാണ് സിയറ ലിയോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diamond
News Summary - pater get diamond
Next Story