Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്റ്റേഡിയങ്ങൾ ഫിഫക്ക്...

സ്റ്റേഡിയങ്ങൾ ഫിഫക്ക് കൈമാറി 

text_fields
bookmark_border
fifa
cancel

കൊച്ചി: അണ്ടർ 17 ലോകകപ്പിന് നവീകരിച്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറി. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നോഡൽ ഓഫിസർ എ.പി.എം മുഹമ്മദ് ഹനീഷ് ഫിഫ ഓപറേഷൻസ് മേധാവി റോമ ഖന്നക്ക് സ്റ്റേഡിയങ്ങളുടെ രേഖകൾ കൈമാറി. മത്സരം കഴിയുംവരെ മൈതാനങ്ങളുടെ അധികാരം ഫിഫക്കായിരിക്കും. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, സെക്രട്ടറി എം.സി. ജോസഫ്, കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.എം.ഐ. മേത്തർ എന്നിവർ പങ്കെടുത്തു. 

60 കോടിയോളം മുടക്കിയാണ് കലൂർ സ്റ്റേഡിയം, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട്, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവ നവീകരിച്ചത്. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. വൈകീട്ട് അഞ്ചിന് ബ്രസീൽ-സ്പെയിൻ, എട്ടിന് ഉത്തര കൊറിയ-നൈജർ മത്സരങ്ങൾ നടക്കും. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഉൾപ്പെടെ എട്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochififau17 world cupmalayalam newssports news
News Summary - U17 World cup-Sports news
Next Story