Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്പെയിനിനെ...

സ്പെയിനിനെ തരിപ്പണമാക്കി; കൗമാര ലോകകപ്പ് ഇംഗ്ലണ്ടിന് (5-2)

text_fields
bookmark_border
സ്പെയിനിനെ തരിപ്പണമാക്കി; കൗമാര ലോകകപ്പ് ഇംഗ്ലണ്ടിന്  (5-2)
cancel
camera_alt??????? ??????? ??????? ?????
തോൽക്കാൻ മനസ്സില്ലാത്തവരുടെ തിരയിളക്കമായിരുന്നു അതുല്യമായ ആ തിരിച്ചുവരവ്. ഇൗ ഇളമുറക്കാരുടെ ചങ്കുറപ്പിനെ ചരിത്രം വരും തലമുറകളിലേക്കും കാത്തുവെക്കുന്നത് സ്വപ്നങ്ങളുടെ വീണ്ടെടുപ്പിനുള്ള പാഠമാവും. എല്ലാം നഷ്ടമായെന്നുകരുതിയേടത്തുനിന്ന് യുവഭാരതി ക്രിരംഗനിലെ ആവേശരാവ് തങ്ങളുടേതുമാത്രമാക്കി മാറ്റാൻ ഇംഗ്ലീഷ്സംഘം നടത്തിയ പടയോട്ടത്തിെൻറ പേരിൽ ഇന്ത്യൻമണ്ണിലെ അണ്ടർ 17 ലോകകപ്പ് ഒാർമിക്കപ്പെടും. കലാശപ്പോരിെൻറ കടുകട്ടിയിൽ സ്പെയിനെപ്പോലെ കരുത്തുറ്റനിരക്കെതിെര രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ഇംഗ്ലീഷ് കൗമാരം കുറിച്ചിട്ടത് സമാനതകളില്ലാത്ത ചരിത്രം. ഗോളുകളുടെ മായികരാവിൽ രണ്ടിനുപകരം അഞ്ചുഗോളുകൾ സ്പാനിഷ് വലക്കണ്ണികളിലേക്ക് അടിച്ചുകയറ്റിയ ഇംഗ്ലണ്ടിേൻറത് മധുരപ്രതികാരം. യൂറോകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങേണ്ടിവന്നതിെൻറ കണക്കുതീർക്കൽ കൂടിയായി കൊൽക്കത്തയിലെ പട്ടാഭിഷേകം. നാലാംശ്രമത്തിലും സ്പെയിൻ ഫൈനലിൽ കലമുടച്ചപ്പോൾ കന്നിക്കലാശപ്പോരിൽ ഇംഗ്ലണ്ടിെൻറ വിജയഭേരി അത്യുജ്ജ്വലമായി. ഇൗ വർഷം അണ്ടർ 20 ലോകകിരീടം നേടിയതിനുപിന്നാലെയാണ് കൗമാര ലോകകപ്പിലെ കിരീടധാരണം.
 
സ്പെയിനിൽനിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനിടയിലും ഒരു മനസ്സോടെ പടനയിച്ച ടീമിെൻറ കന്നിക്കിരീടമോഹങ്ങളാണ് ഇംഗ്ലീഷ് രാജവാഴ്ചക്കു മുന്നിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. സെർജിയോ ഗോമസിെൻറ ഇരട്ട ഗോളുകളിൽ 31 മിനിറ്റിനകമാണ് സ്പെയിൻ രണ്ടുഗോളിെൻറ മുൻതൂക്കം നേടിയത്. എന്നാൽ, ഇരട്ടഗോളുമായി ഫിൽ ഫോഡനും ഒാരോ ഗോളുമായി റിയാൻ ബ്രൂസ്റ്റർ, മോർഗൻ ഗിബ്സ്വൈറ്റ്, മാർക് ഗ്യൂഹി എന്നിവരും ഇംഗ്ലീഷ്മോഹങ്ങളെ ബൂട്ടുകളിലാവാഹിച്ചപ്പോൾ  മത്സരത്തിെൻറ തിരക്കഥ അതിശയകരമായി മാറ്റിയെഴുതെപ്പട്ടു.
 

ആവേശത്തുടക്കം
ചടുലമായിരുന്നു തുടക്കം. പന്തിന്മേൽ സ്പെയിൻ കാലുറപ്പിക്കുംമുമ്പ് ഇംഗ്ലീഷുകാരുടെ ഇരച്ചുകയറ്റം. ആദ്യമിനിറ്റിൽ വലതുപാർശ്വത്തിലൂടെ സ്പാനിഷ് പ്രതിരോധത്തെ കിടുകിടാ വിറപ്പിച്ച് നടത്തിയ ട്രേഡ്മാർക്ക് ആക്രമണം. റിയാൻ ബ്രൂസ്റ്ററുടെ പാസിൽ മോർഗൻ ഗിബ്സ്വൈറ്റിെൻറ വലങ്കാലൻ ഷോട്ട് ആൽവാരോ ഫെർണാണ്ടസ് ഉജ്ജ്വലമായി തട്ടിയകറ്റി. അടുത്ത മിനിറ്റിൽ ആക്രമണം വീണ്ടും.
 
ചുവടുറപ്പിച്ച് സ്പെയിൻ
പൊസഷൻ ഗെയിമിലേക്ക് പന്തുതട്ടിക്കയറുകയായിരുന്നു പിന്നീട് സ്പെയിനിെൻറ പ്രധാന ഉന്നം. ഗോമസും അേൻറാണിയോ ബ്ലാേങ്കായും മുഹമ്മദ് മുഖ്ലിസും ചേർന്ന മിഡ്ഫീൽഡ് പതിയെ ചരടുവലികളിലേക്ക് ഇഴനെയ്തുകയറി. വലതുവിങ്ങിൽ അപ്പോൾ ഫെറാൻ ടോറസ് പതിവുശൗര്യവുമായി ഒാടിയെത്തിത്തുടങ്ങി. ആബേൽ റൂയിസ് മുൻനിരയിൽ പന്തിനുകാത്തുകെട്ടിക്കിടക്കുന്നതിനുപകരം പിന്നിലേക്കിറങ്ങി കളി മെനയാനും സമയം കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിൽനിന്ന് കളിയുെട ബാറ്റൺ പതിയെ സ്പെയിനിലേക്ക്. നിയന്ത്രണം പിടിച്ച് വൈകാതെ ചെങ്കുപ്പായക്കാർ ആദ്യവെടി പൊട്ടിച്ചു. പത്താം മിനിറ്റിൽ റൂയിസുമൊത്തുള്ള നീക്കത്തിനൊടുവിൽ യുവാൻ മിറാൻഡ ഇടതുവിങ്ങിൽനിന്നുതിർത്ത ക്രോസ്. ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനെ ഗിലാബർട്ട് വലയിലേക്കു വിടാൻ ശ്രമിച്ചെങ്കിലും ഉന്നം പിഴച്ച് പന്ത് തെന്നിമാറുേമ്പാൾ പിൻകാലു കൊണ്ട് ഗോമസ് മൃദുവായി വലയിലേക്ക് ചെത്തിനീക്കി. 
 


തുടക്കത്തിൽ ഗോൾ നേടുകയെന്ന തന്ത്രം കൃത്യമായി പുലർന്നതോടെ കളി സ്പെയിനിെൻറ വഴിക്കുവന്നു. ഇംഗ്ലണ്ട് രണ്ടും കൽപിച്ച് കയറിയെത്താൻ തുടങ്ങി. ഇതോടെ കൂടുതൽ സ്പേസും അവസരങ്ങളും സ്പെയിനിന് ലഭിച്ചു. എതിർ മുന്നേറ്റത്തിന് പ്രതിരോധത്തിൽ തടയിട്ട് ആ പന്തുമായി ഒാടിക്കയറി സ്പെയിൻ നേടിയത് വിലപ്പെട്ട രണ്ടാം ഗോൾ. വലതുവിങ്ങിൽ ഫെറാനിൽനിന്ന് പന്തുവാങ്ങിക്കയറിയത് റൂയിസ്.  ബോക്സിൽ കാത്തുനിന്ന ഗിലാബെർട്ടിന് പാസ്. േക്ലാസ് റേഞ്ചിൽ മൂന്നുഡിഫൻഡർമാർ ചക്രവ്യൂഹം ചമച്ചതിനിടയിൽ പിന്നിൽനിന്ന് ഒാടിയെത്തുന്ന ഗോമസിലേക്ക് പന്തിനെ ഗിലാബർട്ട് സമർഥമായി ഉയർത്തിയിട്ടു. ഒാട്ടത്തിനിടയിൽ ബോക്സിനുമധ്യത്തിൽനിന്ന് അപാരമായ പന്തടക്കത്തോടെ ബാഴ്സലോണക്കാരൻ തൊടുത്ത ഇടങ്കാലൻ ഷോട്ട് വലയുടെ മോന്തായത്തിലേക്ക്.
 


ഇംഗ്ലണ്ട് തുടങ്ങുന്നു
രണ്ടുഗോൾ ലീഡിെൻറ ആത്മവിശ്വാസം സ്പെയിനിെൻറ രണ്ടും കൽപിച്ചുള്ള ആക്രമണങ്ങളെ പിന്നോട്ടുവലിച്ചു. ഇത് ഇംഗ്ലണ്ടിന് കയറിയെത്താൻ വഴിയൊരുക്കി. ഫിൽ ഫോഡൻ നയിച്ച നീക്കങ്ങളിൽ സ്പാനിഷ് പ്രതിരോധം നിരന്തരം വിറകൊണ്ടു. ആദ്യപകുതി തീരാനിരിക്കേ ഇംഗ്ലണ്ടിെൻറ ഉശിരുള്ള പ്രത്യാക്രമണ പരമ്പര. ഇടതുപാർശ്വത്തിലൂടെ ഒാടിക്കറിയ ജൊനാഥൻ പൻസോ പന്തു നീട്ടിയത് കല്ലം ഹഡ്സണിലേക്ക്. ബോക്സിെൻറ ഒാരത്തുനിന്ന് ഹഡ്സെൻറ വെടിച്ചില്ലുകണെക്കയുള്ള ഷോട്ട് വലതുപോസ്റ്റിനെ പിടിച്ചുകുലുക്കിയത് സ്പെയിനിനുള്ള മുന്നറിയിപ്പായിരുന്നു. അതിനുപിന്നാലെ ഇംഗ്ലീഷുകാർ സ്പാനിഷ് നിയന്ത്രണഭൂമി വിട്ടുപോവാൻ കൂട്ടാക്കാതിരുന്നതോടെ ഡിഫൻസ് പലകുറി കുലുങ്ങി. വൈകാതെ വലയും. വലതുവിങ്ങിലൂടെ കുതിച്ചെത്തിയ സ്റ്റീവൻ സെസഗ്നെൻറ ക്രോസിൽ, ഇടംവലം നിന്ന ഡിഫൻഡർമാർക്കിടയിൽനിന്ന് ബ്രൂസ്റ്ററുടെ ഫ്രീഹെഡർ വലയിലേക്ക് പാഞ്ഞുകയറുേമ്പാൾ ഫെർണാണ്ടസിന് പഴുതൊന്നുമുണ്ടായിരുന്നില്ല. പിന്നാലെ അവസരങ്ങൾ വീണ്ടും. ബ്രൂസ്റ്ററുടെ ഗോളെന്നുറച്ച ഫ്രീകിക്കിനെ ഫെർണാണ്ടസ് പറന്നുവീണ് തട്ടിയകറ്റിയതിനൊപ്പമാണ് ആദ്യപകുതി കളിച്ചുതീർന്നത്.
 
ഒപ്പം, ഒപ്പത്തിനപ്പുറം
ഇടവേളക്കുശേഷവും ഇംഗ്ലീഷ് വാഴ്ച തുടർന്നു. സ്പെയിൻ പിന്നിലേക്കിറങ്ങി പ്രതിരോധിക്കാനുറച്ചു. കളിമികവിനൊപ്പം ശാരീരികമായും കരുത്തരായ ഇംഗ്ലണ്ടുകാർ ഏതുനിമിഷവും സമനിലഗോൾ നേടിയേക്കുന്ന തോന്നലായിരുന്നു. ആ തോന്നൽ 58ാം മിനിറ്റിൽ യാഥാർഥ്യമായി പുലർന്നു. പ്രതിരോധം പിളർന്ന് ഫോഡൻ നൽകിയ ത്രൂപാസ് സെസെഗ്നനിലേക്ക്. സ്പാനിഷ് പ്രതിരോധം അന്തിച്ചുനിൽക്കെ ഫുൾഹാം താരത്തിെൻറ നിലംപെറ്റയുള്ള ക്രോസിൽ ഗിബ്സ്വൈറ്റ് പന്തിനെ വലയിലേക്ക് തള്ളി.
 
ഗംഭീരമായ തിരിച്ചുവരവു നൽകിയ ആത്മവിശ്വാസവുമായി ഇംഗ്ലണ്ട് തകർത്തുകളിക്കാൻ തുടങ്ങി. രണ്ടു ഗോളിെൻറ മുൻതൂക്കം അനാവശ്യമായി പിന്നിലേക്കിറങ്ങി കളഞ്ഞുകുളിച്ച സ്പെയിൻ മാനസികമായി തകർന്നു. ഫലം, 70ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡിലേക്കുതന്നെ വെച്ചുപിടിച്ചു. ഇടതുവിങ്ങിൽനിന്ന് ഹഡ്സൻ നൽകിയ ക്രോസിൽ ഫോഡൻ വലയിലേക്ക് നിറയൊഴിച്ചപ്പോൾ പ്രതിരോധത്തിന് മറുപടിയുണ്ടായില്ല. മാനസികമായി തകർന്ന സ്പെയിൻ തിരിച്ചുവരവിലേക്ക് തുനിഞ്ഞിറങ്ങാൻ മടിച്ചപ്പോൾ ഇംഗ്ലണ്ട് കേറിയങ്ങ് മേഞ്ഞു. ഗോളിനുപിന്നാലെ ഗോളായതോടെ തകർന്നുപോയി സ്പെയിൻ.  84ാം മിനിറ്റിൽ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽനിന്ന് മാർക് ഗുവേഹി വല കുലുക്കി നാലു മിനിറ്റിനകം ഫോഡെൻറ രണ്ടാം ഗോൾ. ഹഡ്സെൻറ ത്രൂബാളിൽ ഒന്നാന്തരം ഫിനിഷ്. സ്പെയിനിെൻറ കഥ അതോടെ കഴിഞ്ഞു.

 

 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 Workd Cup - Sports News
Next Story