Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോണകോ ഫ്രഞ്ച്...

മോണകോ ഫ്രഞ്ച് ജേതാക്കൾ; ഫ്രാൻസിൽ പി.എസ്.ജി യുഗത്തിന് അവസാനം

text_fields
bookmark_border
മോണകോ ഫ്രഞ്ച് ജേതാക്കൾ; ഫ്രാൻസിൽ പി.എസ്.ജി യുഗത്തിന് അവസാനം
cancel
camera_alt???????? ????? ??????????? ??????? ???
മോണകോ: തുടർച്ചയായ നാലു വർഷവും ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെയ്ൻറ് ജെർമെയ്നിെൻറ ആധിപത്യം തകർത്ത് 17 വർഷത്തിനുശേഷം എ.എസ്. മോണകോ ലീഗ് വൺ ജേതാക്കളായി. മുൻകാല പ്രതാപികളായ സെയ്ൻറ് എറ്റീനയെ 2-0ത്തിന് തോൽപിച്ച്, ഒരു കളി ബാക്കിനിൽക്കെ കിരീടം സ്വന്തമാക്കി. 1990-2000 സീസണിൽ  ഫ്രാൻസിൽ അവസാനമായി ചാമ്പ്യന്മാരായ മോണകോയുടെ എട്ടാം കിരീടമാണിത്. 37 കളിയിൽ 86 പോയൻറുള്ള പി.എസ്.ജി രണ്ടാമതാണ്. സെയ്ൻറ് എറ്റീനയെ തോൽപിച്ചതോടെ എ.എസ്. മോണകോക്ക് 92 പോയൻറായി. 

മൂന്നാം സ്ഥാനക്കാരായ നിസെയോട് പി.എസ്.ജി 3-1ന് തോറ്റതോടെയാണ് മോണകോക്ക് ഒരു മത്സരം ബാക്കിനിൽക്കെ കിരീടം ചൂടാനായത്. സ്റ്റാർ സ്ട്രൈക്കർ 18 കാരൻ കിലിയൻ എംബാപ്പെയും പകരക്കാരനായി ഇറങ്ങിയ വാലരേ െജർമെയ്നുമാണ് മോണകോക്കായി ഗോളടിച്ചത്. പോർചുഗീസുകാരനായ കോച്ച് ലിനാർഡോ ജാർഡിമിനു കീഴിലാണ് കിരീടനേട്ടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monaco
News Summary - Monaco claim first French title in 17 years
Next Story