Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്സയുടെ...

ബാഴ്സയുടെ സമനിലക്ക് പിന്നാലെ നിർണായക മത്സരം ജയിച്ച് അത്ലറ്റികോ

text_fields
bookmark_border
ബാഴ്സയുടെ സമനിലക്ക് പിന്നാലെ നിർണായക മത്സരം ജയിച്ച് അത്ലറ്റികോ
cancel

മഡ്രിഡ്: ലാ ലിഗയിൽ ബാഴ്സലോണയുടെ സമനിലക്ക് പിന്നാലെ നിർണായക മത്സരം ജയിച്ച് അത്ലറ്റികോ മഡ്രിഡ്. െസൽറ്റ വിഗോക്കെതിരായ മത്സരത്തിൽ 2-0ത്തിന് അത്ലറ്റികോ മഡ്ര ിഡ് ജയിച്ചു. എട്ടു മത്സരങ്ങളിൽ വിലക്കുള്ള മുന്നേറ്റക്കാരൻ ഡീഗോ കോസ്റ്റ പുറത്തിരുന്നപ്പോൾ, അേൻറായിൻ ഗ്രീസ്മാൻ (42), അൽവാരോ മൊറാറ്റ (74) എന്നിവരാണ് ഗോൾ നേടിയത്. ആറു മത്സരങ്ങൾ ബാക്കിയുള്ള ലാ ലിഗയിൽ ഇതോടെ ബാഴ്സേലാണക്ക് നേരിയ സമ്മർദമായി. ബാഴ്സക്ക് 74ഉം അത്ലറ്റിേകാ മഡ്രിഡിന് 65ഉം പോയൻറാണ് നിലവിൽ.

ജയത്തോടെ ഡോർട്മുണ്ട് വീണ്ടും തലപ്പത്ത്
മ്യൂണിക്: മെയിൻസിനെ 2-1ന് തോൽപിച്ച് ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ട് വീണ്ടും തലപ്പത്ത് കയറി. കൗമാരക്കാരൻ ജേഡൺ സാഞ്ചോയുടെ (17, 24) രണ്ടു ഗോളുകളിലാണ് ഡോർട്മുണ്ടിെൻറ ജയം. 83ാം മിനിറ്റിൽ േറാബിൻ കാസൺ മെയിൻസിെൻറ ആശ്വാസ േഗാൾ കണ്ടെത്തി. ഇതോടെ ഡോർട്മുണ്ടിന് 66 പോയൻറായി. തൊട്ടുപിന്നിലുള്ള ബയേൺ മ്യൂണികിന് 64 പോയൻറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbundesligalaligamalayalam newssports news
News Summary - laliga- Sports news
Next Story