Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവൻമതിൽ  ജിങ്കാൻ...

വൻമതിൽ  ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നു

text_fields
bookmark_border
വൻമതിൽ  ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നു
cancel

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകനും, പ്രതിരോധനിരയിലെ വൻമതിലുമായ സന്ദേശ് ജിങ്കാൻ ടീം വിടുമെന്ന് സൂചന. ഐ.എസ്.എൽ പ്രഥമ സീസൺ മുതൽ മഞ്ഞപ്പടയുടെ പ്രതിരോധം കാക്കുന്ന ചണ്ഡിഗഢുകാരൻ ടീമിെൻറ ഫാൻ ഫേവറിറ്റ് കൂടിയാണ്.

കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായി കളിക്കാരുടെ ശമ്പളം കുറക്കാൻ ടീം മാനേജ്മെൻറിൽ നീക്കമുണ്ട്. ഇതു സംബന്ധിച്ച് പലതാരങ്ങളുമായും സംസാരിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ആറുവർഷമായി കളിക്കുന്ന ടീമിനെ വിട്ട് പുതിയ താവളം തേടാനുള്ള താൽപര്യം ജിങ്കാൻ അറിയിച്ചത്.

ക്ലബിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ താരത്തിെൻറ ഇഷ്ടത്തിന് മാനേജ്മെൻറ് സമ്മതം മൂളിയതായാണ് റിപ്പോർട്ട്. 26കാരനായ ജിങ്കാൻ ബ്ലാസ്റ്റേഴ്സിനൊപ്പം 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ സീസണിൽ പരിക്ക് തിരിച്ചടിയായി. ഒരു മത്സരത്തിൽപോലും ഇദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterssports newsfootball news
News Summary - Jhingan to end six-year association with Blasters
Next Story