Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബംഗളൂരുവിന്...

ബംഗളൂരുവിന് മൂന്നാം സമനില; ഐ.എസ്.എല്ലിൽ രണ്ടു ദിവസം കളിയില്ല

text_fields
bookmark_border
ബംഗളൂരുവിന് മൂന്നാം സമനില; ഐ.എസ്.എല്ലിൽ രണ്ടു ദിവസം കളിയില്ല
cancel
ജാംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിക്ക് തുടർച്ചയായി മൂന്നാം സമനില. പോയൻറ് പട്ടികയിലെ ഒന്നാമന്മാരായ ജാംഷഡ്പുർ എഫ്.സിയാണ് സുനിൽ ഛേത്രിയെയും സംഘത്തെയും ഗോൾരഹിത സമനിലയിൽ തളച്ചത്.

സീസണിൽ മൂന്നും സമനിലയിലായി പ്രതിരോധത്തിലായ ബംഗളൂരുവിന് ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടാനായത്. ഒന്നാം പകുതിയിൽതന്നെ മലയാളിതാരം ആഷിഖ് കുരുണിയനും ബംഗളൂരുവിനായി ഇറങ്ങിയെങ്കിലും തകർപ്പൻ ഫോമിലായിരുന്നു ജാംഷഡ്പുർ ഗോളി സുബ്രതാപാലിെൻറ ഗോൾ മുഖം ഇളക്കാനായില്ല. മൂന്നു കളിയിൽ ഏഴു പോയൻറുള്ള ജാംഷഡ്പുർ ഒന്നാമതാണിപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2019
News Summary - ISL 2019
Next Story