Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 13 മാസംകൊണ്ട് 15 കളികൾ; കളി സജീവമാക്കി ഇന്ത്യൻ ഫുട്ബാൾ
text_fieldsbookmark_border
ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ മുന്നേറാനും രാജ്യാന്തര പരിചയസമ്പത്ത് തേടിയും ഇന്ത്യൻ ഫുട്ബാൾ ടീം കൂടുതൽ മത്സരങ്ങൾക്ക്. 13 മാസംകൊണ്ട് 15 രാജ്യാന്തര മത്സരങ്ങളടങ്ങിയ ഫിക്സ്ചർ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കി. കഴിഞ്ഞ മാർച്ച് മുതൽ 2018 മാർച്ച് വരെയാണ് മത്സരങ്ങൾ.
മാർച്ചിൽ നടന്ന രണ്ടു കളികൂടി ഉൾപ്പെട്ടതാണ് പുതിയ മത്സരക്രമം. എട്ടു മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവും. എല്ലാ കളിയും സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ വഴി തത്സമയം സംേപ്രഷണം ചെയ്യും. ജൂൺ ഏഴിന് നേപ്പാളിനെതിരെയാണ് ആദ്യ കളി. പിന്നാലെ ഏഷ്യാകപ്പ് യോഗ്യത തേടി കിർഗിസ്താനെ നേരിടും. മകാവു (ഒക്ടോബർ 10), മ്യാന്മർ (നവംബർ 14) എന്നിവർക്കെതിരെയും കളിക്കും.
മാർച്ചിൽ നടന്ന രണ്ടു കളികൂടി ഉൾപ്പെട്ടതാണ് പുതിയ മത്സരക്രമം. എട്ടു മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവും. എല്ലാ കളിയും സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ വഴി തത്സമയം സംേപ്രഷണം ചെയ്യും. ജൂൺ ഏഴിന് നേപ്പാളിനെതിരെയാണ് ആദ്യ കളി. പിന്നാലെ ഏഷ്യാകപ്പ് യോഗ്യത തേടി കിർഗിസ്താനെ നേരിടും. മകാവു (ഒക്ടോബർ 10), മ്യാന്മർ (നവംബർ 14) എന്നിവർക്കെതിരെയും കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
