Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 4:36 AM IST Updated On
date_range 28 July 2018 4:36 AM ISTലങ്കയെ ഇന്നിങ്സിനും 147 റൺസിനും തോൽപിച്ചു; ഇന്ത്യക്ക് പരമ്പര
text_fieldsbookmark_border
camera_alt????????????? ?????????????? ???????? ???????????? ????????? ???????? ??????? ??????? 19 ???
കൊളംബോ: അണ്ടർ 19 യൂത്ത് ടെസ്റ്റ് ക്രിക്കറ്റിെൻറ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സിനും 147 റൺസിനും ജയം. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 298 റൺസ് വേണ്ടിയിരുന്ന ലങ്കയെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബൗളർമാർ 150 റൺസിന് പുറത്താക്കുകയായിരുന്നു.
ഇതോടെ, രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. നാലു വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് ദേശായിയുടെ ബൗളിങ് മികവിലാണ് ലങ്കൻ കൗമാരപ്പട പെെട്ടന്ന് കൂടാരം കയറിയത്. സ്കോർ: ഇന്ത്യ അണ്ടർ 19 ടീം-613/8 ഡിക്ല. ശ്രീലങ്ക അണ്ടർ 19 ടീം: ഒന്നാം ഇന്നിങ്സ്-316, രണ്ടാം ഇന്നിങ്സ്-150.
47ന് മൂന്ന് എന്ന നിലയിലാണ് നാലാം ദിനം ലങ്കൻ അണ്ടർ 19 ടീം ക്രീസിലിറങ്ങിയത്. ഒാപണർ കാമിൽ മിശ്രയെ പുറത്താക്കി സചിൻ ടെണ്ടുൽകറിെൻറ മകൻ അർജുൻ ടെണ്ടുൽകറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നാലെ, ഇടൈങ്കയൻ സ്പിന്നർ സിദ്ധാർഥ് ദേശായി ലങ്കയെ കറക്കിവീഴ്ത്തി. 40 റൺസ് വഴങ്ങിയാണ് താരം നാലു വിക്കറ്റെടുത്തത്. നേരത്തെ, ആദ്യ ഇന്നിങ്സിൽ പവൻ ഷായുടെ (282) ഡബ്ൾ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്.
ഇതോടെ, രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. നാലു വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് ദേശായിയുടെ ബൗളിങ് മികവിലാണ് ലങ്കൻ കൗമാരപ്പട പെെട്ടന്ന് കൂടാരം കയറിയത്. സ്കോർ: ഇന്ത്യ അണ്ടർ 19 ടീം-613/8 ഡിക്ല. ശ്രീലങ്ക അണ്ടർ 19 ടീം: ഒന്നാം ഇന്നിങ്സ്-316, രണ്ടാം ഇന്നിങ്സ്-150.
47ന് മൂന്ന് എന്ന നിലയിലാണ് നാലാം ദിനം ലങ്കൻ അണ്ടർ 19 ടീം ക്രീസിലിറങ്ങിയത്. ഒാപണർ കാമിൽ മിശ്രയെ പുറത്താക്കി സചിൻ ടെണ്ടുൽകറിെൻറ മകൻ അർജുൻ ടെണ്ടുൽകറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നാലെ, ഇടൈങ്കയൻ സ്പിന്നർ സിദ്ധാർഥ് ദേശായി ലങ്കയെ കറക്കിവീഴ്ത്തി. 40 റൺസ് വഴങ്ങിയാണ് താരം നാലു വിക്കറ്റെടുത്തത്. നേരത്തെ, ആദ്യ ഇന്നിങ്സിൽ പവൻ ഷായുടെ (282) ഡബ്ൾ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
