Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്.എൽ നമ്പർ...

െഎ.എസ്.എൽ നമ്പർ വൺ ലീഗ്: ഐ ലീഗ് ക്ലബുകൾ കോടതിയിലേക്ക്

text_fields
bookmark_border
east-bengal-i-league
cancel
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിനെ രാജ്യത്തെ ഒന്നാംനിര ലീഗാക്കാനുള്ള അഖിലേന്ത്യ ഫുട്ബ ാൾ ഫെഡറേഷെൻറ നീക്കത്തിനെതിരെ െഎ ലീഗ് ക്ലബുകൾ കോടതിയിലേക്ക്. മോഹൻ ബഗാൻ, ഇൗസ് റ്റ്ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, മിനർവ പഞ്ചാബ്, ഗോകുലം കേരള, െഎസോൾ എഫ്.സി, നെറോക എന്നീ ഏഴു ക്ലബുകളാണ് നിയമനടപടിക്കൊരുങ്ങുന്നത്. 

ജൂൈല മൂന്നിന് ചേരുന്ന എ.െഎ.എഫ്.എഫ് എക്സിക്യൂട്ടിവ് യോഗത്തിൽ െഎ.എസ്.എല്ലിന് ഇന്ത്യയിലെ ടോപ് ലീഗായി അംഗീകാരം നൽകുമെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് െഎ ലീഗ് ക്ലബ് പ്രതിനിധികൾ യോഗം ചേർന്നത്.

ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ ഫെഡറേഷൻ പ്രസിഡൻറിനെ കാണാൻ ശ്രമിച്ചെങ്കിലും നിരസിച്ചു. െഎ ലീഗ് ക്ലബുകൾക്കെതിരെ രണ്ടാനച്ഛൻ സമീപനമാണ് ഫെഡറേഷേൻറത് -സംയുക്ത യോഗം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLI-League
News Summary - I-League to approach court if ISL is made top league
Next Story