Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൂട്ടുകാർ കനിഞ്ഞു;...

കൂട്ടുകാർ കനിഞ്ഞു; ജെനാഥൻ കൺമണിയെ  കാണാൻ പറന്നു

text_fields
bookmark_border
കൂട്ടുകാർ കനിഞ്ഞു; ജെനാഥൻ കൺമണിയെ  കാണാൻ പറന്നു
cancel
camera_alt????????????????? ???????? ?????????? ??????????? ????????????????????? ?????????????????????
മോസ്കോ: കളിക്കിടയിലും കുടുംബത്തിന് കൂടി പ്രാധാന്യം മാതൃകയാകുകയാണ് ഡെൻമാർക് ഫുട്ബാൾ ടീം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെയാണ് പ്രതിരേധനിര താരം ജെനാഥൻ നൂഡ്സന് താൻ അച്ഛനായ വിവരമറിയിച്ച് നാട്ടിൽ നിന്നും സന്ദേശമെത്തിയത്. പെറുവിനെതിരായ ആദ്യ മത്സരത്തിൽ വിജയിച്ചു നിൽക്കുകയായിരുന്ന നൂഡ്സന് ഇരട്ടി മധുരമായി തനിക്കും ഭാര്യയായ ട്രൈയിനും രാജകുമാരി പിറന്നുവെന്ന വാർത്ത.

പക്ഷേ, നാട്ടിലെത്തി തെൻറ പെന്നേമനയെ കാണാൻ ആഗ്രഹിച്ച കാണാന്‍ ആഗ്രഹിച്ച നൂഡ്സന് യാത്രയും പണവും പ്രശ്‌നമായി വന്നതോടെ ടീം ഒരുമിച്ചു. കൂട്ടുകാരെൻറ ആഗ്രഹ സഫലീകരണത്തിനായി പിതാക്കൻമാർ കൂടിയായ സഹതാരങ്ങൾ പണം കണ്ടെത്തുകയും പ്രത്യേക വിമാനത്തില്‍ താരത്തെ നാട്ടിലേക്കയക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ വിവരം പങ്കുവെച്ച നൂഡ്സന് ആശംസകളറിയിച്ച ആരാധകർക്ക് നന്ദി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story