Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ ഇംഗ്ലീഷ് താരം...

മുൻ ഇംഗ്ലീഷ് താരം ആഷ്ലി കോൾ ബൂട്ടഴിച്ചു

text_fields
bookmark_border
മുൻ ഇംഗ്ലീഷ് താരം ആഷ്ലി കോൾ ബൂട്ടഴിച്ചു
cancel


ലണ്ടൻ: പ്രീമിയർ ലീഗിൽ ആഴ്സനൽ, ചെൽസി തുടങ്ങിയ മുൻനിര ക്ലബുകൾക്കായി ബൂട്ടുകെ ട്ടിയ മുൻ ഇംഗ്ലീഷ് താരം ആഷ്ലി കോൾ 38ാം വയസ്സിൽ വിരമിച്ചു. 1999ൽ ആഴ്സനലിൽ കരിയർ തുടങ ്ങിയ താരം നീണ്ട രണ്ടു പതിറ്റാണ്ട് ഇംഗ്ലീഷ് വമ്പന്മാർക്കൊപ്പം പന്തുതട്ടിയതിനൊടുവിലാണ് വിരമിക്കൽ പ്രഖ്യാപനം.

ഇംഗ്ലീഷ് ക്ലബ് ഫുട്ബാളിലെ രണ്ടാംനിര ടീമായ ഡെർബി കൗണ്ടിയിൽ കഴിഞ്ഞ സീസൺ കളിച്ച കോളിനെ ഇത്തവണ ആരും സ്വന്തമാക്കിയിരുന്നില്ല. നേരേത്ത ക്രിസ്റ്റൽ പാലസ്, റോമ, എൽ.എ ഗാലക്സി എന്നീ ടീമുകളുടെ പിൻനിരയിലും താരം കളിച്ചിട്ടുണ്ട്. കളി നിർത്തി പരിശീലക കുപ്പായമണിയാനാണ് തീരുമാനമെന്നാണ് സൂചന.

107 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏഴു തവണ വിവിധ ടീമുകൾക്കൊപ്പം എഫ്.എ കപ്പിൽ മുത്തമിട്ടത് െറക്കോഡാണ്. ആഴ്സനലിലും ചെൽസിയിലുമായിരിക്കെ രണ്ടു തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashley Cole
News Summary - Ashley Cole
Next Story