Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിശീലനത്തിന്...

പരിശീലനത്തിന് തുടക്കമിട്ട് ആഴ്സനൽ

text_fields
bookmark_border
പരിശീലനത്തിന് തുടക്കമിട്ട് ആഴ്സനൽ
cancel
camera_alt???????????????????? ??????? ???????

ലണ്ടൻ: 47 ദിവസത്തെ ലോക്ഡൗൺ വാസത്തിനുശേഷം ഇംഗ്ലീഷ് താരങ്ങൾ വീണ്ടും കളിയിലേക്ക്. കേ ാവിഡ് ഭീതി മാറിയശേഷം ജൂണോടെ പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കുമെന്ന് വ്യക്തമാക ്കിയതോടെയാണ് പരിശീലനത്തിന് കിക്കോഫ് കുറിച്ചത്. ആഴ്സനലാണ് താരങ്ങളെ ആദ്യം കളത്തിലിറക്കിയത്.

ട്രെയിനിങ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ 10 മേഖലകളിലായി കളിക്കാർ ഒറ്റക്കാണ് പരിശീലനം. ഒരേസമയം അഞ്ചു കളിക്കാർ തനിച്ച് പരിശീലിക്കുന്ന വിധമാണ് തയാറാക്കിയത്. പരിശീലന ഉപകരണങ്ങളും പന്തുമെല്ലാം ഓരോരുത്തർക്കും സ്വന്തമായി തന്നെ.

ഡേവിഡ് ലൂയിസും എമിലിയാനോ മാർട്ടിനസുമാണ് ആദ്യമെത്തിയത്. കളിക്കാരിൽനിന്ന് അകലം പാലിച്ച് കോച്ചിങ് സ്റ്റാഫും മെഡിക്കൽ സ്റ്റാഫും നിർദേശങ്ങളുമായുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalfootball news
News Summary - Arsenal squad return to training ground sports news
Next Story