Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ജയം;...

മൂന്നാം ജയം; ഇംഗ്ലണ്ടിന് പരമ്പര

text_fields
bookmark_border
മൂന്നാം ജയം; ഇംഗ്ലണ്ടിന് പരമ്പര
cancel

ബ്രിഡ്ജ്ടൗൺ (ബാർബഡോസ്): വെസ്റ്റിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരത്തിലും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. അലക്സ് ഹെയ്ൽസും ജോ റൂട്ടും സെഞ്ച്വറിയുമായി നിറഞ്ഞുനിന്ന അവസാന മത്സരത്തിൽ ആതിഥേയരെ 186 റൺസിനാണ് ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ്ങിനിറങ്ങാൻ അവസരം ലഭിച്ച ഇംഗ്ലണ്ട് വിൻഡീസ് ബൗളർമാരെ അടിച്ചുപരത്തുകയായിരുന്നു.

അലക്സ് ഹെയ്ൽസും (110) ജോറൂട്ടും (101) സെഞ്ച്വറിയുമായി നിറഞ്ഞുനിന്നേപ്പാൾ ടീം സ്കോർ 328 റൺസിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തകർന്നടിയുകയായിരുന്നു. ജോനാഥൻ കാർട്ടറിനു മാത്രമാണ് (46) കാര്യമായ സ്കോർ കണ്ടെത്താനായത്. ബാക്കിയുള്ളവരെല്ലാം ഇംഗ്ലീഷ് ബൗളർമാർക്കു മുന്നിൽ എളുപ്പം വിക്കറ്റ് കളഞ്ഞതോടെ വിൻഡീസ് 142 റൺസിന് കൂടാരം കയറി. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് കളിയിലെ താരമായപ്പോൾ ക്രിസ് വോക്സ് മാൻ ഒാഫ് ദ സീരീസായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west indies england
News Summary - west indies england
Next Story