Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗളിങ്ങിന്...

ബൗളിങ്ങിന് മൂർച്ച പോരാ: സ്റ്റാർക്കിനെ സഹായിക്കാൻ മിച്ചൽ ജോൺസൺ

text_fields
bookmark_border
starc-and-johnson
cancel

പെർത്ത്: ഇന്ത്യക്കെതിരെ ബൗളിങ്ങിന് മൂർച്ചകൂട്ടാൻ മിച്ചൽ സ്റ്റാർക്കിന് പരിശീല ന സഹായം വാഗ്ദാനം ചെയ്ത് മുൻ ഒാസീസ്താരം മിച്ചൽ ജോൺസൺ. ആദ്യ മത്സരത്തിൽ മികച്ച പ് രകടനം കാഴ്ച്ചവെച്ചെങ്കിലും സ്റ്റാർക്കിൽനിന്നും ആസ്ട്രേലിയ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു.

‘‘സ്റ്റാർക്കുമായി ചാറ്റ് ചെയ്തിരുന്നു. വേണമെങ്കിൽ െപർത്ത് ടെസ്റ്റിനു മുമ്പായി അവനെ സഹായിക്കാൻ എനിക്ക് കഴിയും. െപർത്ത് ബൗളർമാർക്ക് പറ്റിയ മണ്ണാണ്. ഇന്ത്യൻ ബാറ്റസ്മാൻമാരെ വീഴ്ത്താനുള്ള വിരുതുകൾ എനിക്ക് നന്നായറിയാം’’ -സ്റ്റാർക്ക് പറഞ്ഞു. ചില സമയത്ത് സ്റ്റാർക്ക് ബൗളിങ്ങിൽ ഏറെ പ്രയാസപ്പെടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു. ആസ്ട്രേലിയയുടെ എക്കാലത്തെയും അഞ്ചാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാണ് ജോൺസൺ. വെള്ളിയാഴ്ചയാണ് പെർത്തിലെ ടെസ്റ്റ് പോരാട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mitchell StarcMitchell Johnsonindia in australiasports news
News Summary - starc-and-johnson-sports news
Next Story