Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2018 4:53 AM IST Updated On
date_range 10 Nov 2018 4:53 AM ISTലങ്കയെ 211 റൺസിന് തകർത്തു; ഒടുവിൽ ഇംഗ്ലണ്ടിന് എവേ വിജയം
text_fieldsbookmark_border
camera_alt????????????????????? ???? ????????????????? ???????????? ??????????????? ?????????
ഗലെ: 13 എവേ ടെസ്റ്റുകൾക്കിടെ ഇംഗ്ലണ്ടിന് ആദ്യ ജയം. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ 211 റൺസിെൻറ തകർപ്പൻ ജയമാണ് ജോ റൂട്ടും കൂട്ടരും സ്വന്തമാക്കിയത്. അവസാന ഇന്നിങ്സിൽ ജയിക്കാൻ 462 റൺസ് വേണ്ടിയിരുന്ന ആതിഥേയർ 250ന് ഒാൾഒൗട്ടാവുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട്: 342, 322/6 ഡിക്ല. ശ്രീലങ്ക: 203, 250.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസുമായി ബാറ്റിങ് തുടർന്ന ലങ്കൻ നിരയിൽ ആർക്കും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. ആഞ്ചലോ മാത്യൂസ് (53), കുശാൽ മെൻഡിസ് (45) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. ഒാഫ് സ്പിന്നർ മുഇൗൻ അലി നാലും രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഇടൈങ്കയൻ സ്പിന്നർ ജാക് ലീച്ച് മൂന്നും വിക്കറ്റെടുത്തു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയടിച്ച ഇംഗ്ലണ്ടിെൻറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സ് ആണ് കളിയിലെ കേമൻ.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസുമായി ബാറ്റിങ് തുടർന്ന ലങ്കൻ നിരയിൽ ആർക്കും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. ആഞ്ചലോ മാത്യൂസ് (53), കുശാൽ മെൻഡിസ് (45) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. ഒാഫ് സ്പിന്നർ മുഇൗൻ അലി നാലും രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഇടൈങ്കയൻ സ്പിന്നർ ജാക് ലീച്ച് മൂന്നും വിക്കറ്റെടുത്തു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയടിച്ച ഇംഗ്ലണ്ടിെൻറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സ് ആണ് കളിയിലെ കേമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
