Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓർമകളിരമ്പം;...

ഓർമകളിരമ്പം; സചിൻ വീണ്ടും സിഡ്നിയിൽ

text_fields
bookmark_border
sachin-at-sydni.jpg
cancel

സിഡ്നി: വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വീണ്ടുമെത്തിയ ക്രിക്കറ്റ് ഇതിഹാ സം സചിൻ ടെണ്ടുൽകർ ഡ്രസിങ് റൂമിലെ തെൻറ പ്രിയപ്പെട്ട സ്ഥലം സാമൂഹിക മാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ഏറെ കാലത്തിന് ശേഷം സിഡ്നിയിലെത്തുേമ്പാൾ ഓർമകൾ ഒഴുകിയെത്തുന്നുെവന്നായിരുന്നു സചിൻ കുറിച്ചത്.

മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്ങാണ് സചിെൻറ ചിത്രങ്ങൾ ഒപ്പിയെടുത്തത്. സചിെൻറ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 241 നോട്ടൗട്ട് പിറന്നത് സിഡ്നിയിലാണെന്നതിനാൽ തന്നെ താരത്തിനേറെ പ്രിയപ്പെട്ടതാണീ മൈതാനം.

കാട്ടുതീ ദുരന്ത നിവാരണത്തിെൻറ ധനശേഖരണാർഥം നടത്തുന്ന പ്രദർശന ക്രിക്കറ്റ് മത്സരത്തിൽ പോണ്ടിങ് ഇലവനെ പരിശീലിപ്പിക്കുന്നതിനായാണ് സചിൻ ആസ്ട്രേലിയയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newssports newssydni
News Summary - sachin at sydni -sports news
Next Story