Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓസിസ്-പാക് പോരാട്ടം...

ഓസിസ്-പാക് പോരാട്ടം ഇന്ന്

text_fields
bookmark_border
ഓസിസ്-പാക് പോരാട്ടം ഇന്ന്
cancel

ടോണ്ടൺ: മഴമേഘങ്ങൾ മാറിനിന്നാൽ ടോണ്ടണിലെ ആസ്ട്രേലിയ-പാകിസ്താൻ മത്സരം തീപാറും. ലോ കകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തോൽപിക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് പാക് ട ീമെത്തുന്നത്.

ഒാസിസാകട്ടെ ഇന്ത്യയോടേറ്റ പരാജയത്തിെൻറ ക്ഷീണമകറ്റാനുള്ള ശ്രമത്തിലുമാണ്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയുമാണ് ആസ്ട്രേലിയക്ക്. മൂന്ന് മത്സരങ്ങളിൽ വിൻഡീസിനോടേറ്റ തോൽവിയും ശ്രീലങ്കക്കെതിരായ മത്സരം മഴമൂലം കളി ഉപേക്ഷിച്ചതും പാകിസ്താന് തിരിച്ചടിയായി.

അതേസമയം, പരിക്കുമൂലം ഒാൾറൗണ്ടർ മാർകസ് സ്റ്റേയ്നിസിന് പാകിസ്താനെതിരായ മത്സരത്തിൽ കളിക്കാനാവാത്തത് ഒാസീസിന് തിരിച്ചടിയാകും. പകരം നതാൻ ലിയോണോ ഷോൺ മാർഷോ അന്തിമ ഇലവനിൽ ഉൾപ്പെട്ടേക്കും.

ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം പുറംവേദന അലട്ടിയതിനെ തുടർന്നാണ് വിശ്രമം അനുവദിച്ചത്. പകരം മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsICC World Cup 2019Pakistan vs Australia
News Summary - Pakistan vs Australia in ICC Cricket World Cup sports news
Next Story