Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗുപ്റ്റിൽ...

ഗുപ്റ്റിൽ ഭീകരനാണ്..

text_fields
bookmark_border
ഗുപ്റ്റിൽ ഭീകരനാണ്..
cancel

ഹാമിൽട്ടൺ: ഒാപണർ മാർട്ടിൻ ഗുപ്റ്റിലിെൻറ ബാറ്റിന് ഒരിക്കൽ കൂടി തീപിടിച്ചപ്പോൾ  ദക്ഷിണാഫ്രിക്ക ഉയർത്തിയ മികച്ച സ്കോർ അനായാസം മറികടന്ന് ന്യൂസിലൻഡിന് പരമ്പരയിലെ  നാലാം ഏകദിനത്തിൽ ഏഴ് വിക്കറ്റിെൻറ ഉജ്ജ്വല വിജയം. ഗുപ്റ്റിൽ 138 പന്തിൽ 180  റൺസെടുത്തു പുറത്താകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2^2ന് തുല്യമായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഫാഫ് ഡുപ്ലസിസിെൻറയും എബി  ഡിവില്ലിയേഴ്സിെൻറയും അർധ സെഞ്ച്വറികളുടെ അകമ്പടിയിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 279  റൺസാണുയർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനായി ഗുപ്റ്റിലിെൻറ ബാറ്റിൽനിന്ന് പന്തുകൾ  ബൗണ്ടറി കടന്നു പറന്നു. ഏകദിനത്തിൽ തെൻറ രണ്ടാമത്തെ ഡബിൾ സെഞ്ച്വറി തികക്കുമെന്നു കരുതിയപ്പോഴേക്കും ടീം  ജയിച്ചുകഴിഞ്ഞിരുന്നു. 138 പന്തിൽ 15 ഫോറും 11 സിക്സറുകളുമായിരുന്നു ഗുപ്റ്റിലിെൻറ മാലപ്പടക്കത്തിൽ നിരന്നുനിന്നത്. റോസ് ടെയ്ലർ  97പന്തിൽ 66റൺസെടുത്തു ഗുപ്റ്റിലിന് പിന്തുണയേകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martin guptill
News Summary - martin guptill
Next Story