Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയെ...

ധോണിയെ ഒാടിത്തോൽപിക്കാമോ? ബോൾട്ടിനെ ചലഞ്ച് ചെയ്ത് കോഹ്ലി

text_fields
bookmark_border
dhoni-and-bolt
cancel

മുംബൈ: സ്പ്രിൻറിലെ ഇതിഹാസം ഉസൈൻ ബോൾട്ടിനെ ഏതെങ്കിലും ഇന്ത്യൻ ക്രിക്കറ്റർക്ക് ഒാടിത്തോൽപിക്കാനാവുമോ? ജമൈക്കയുടെ അതിവേഗക്കാരനുമായി ഒരു ഇന്ത്യൻ ക്രിക്കറ്റർ സ്പ്രിൻറ് മത്സരത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര ബ്രാൻഡായ പ്യൂമയുടെ പ്രചാരണാർഥമാണ് മത്സരം. ഏത് താരമാണ് ബോൾട്ടിനെതിരെ ട്രാക്കിലിറങ്ങുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും അത് ധോണിയുമായിട്ടായിരിക്കുമെന്നാണ് ട്വിറ്ററിലെ ചർച്ച. ചലഞ്ചിന് തുടക്കമിട്ടത് വിരാട് കോഹ്ലിയാണ്. 

ബോൾട്ടും കോഹ്ലിയും നേരത്തേതന്നെ പ്യൂമയുടെ ബ്രാൻഡ് അംബാസഡർമാരാണ്. മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററെയും പ്യൂമ സ്പൈക്കിെൻറ അംബാസഡറായി നിയമിക്കാൻ പോകുന്നതിെൻറ മുന്നോടിയായാണ് ട്വിറ്റർ പോരിന് കോഹ്ലി തുടക്കമിടുന്നത്. വിക്കറ്റുകൾക്കിടയിലെ അതിവേഗക്കാരനായ ഇന്ത്യൻ താരത്തെ ബോൾട്ടിന് തോൽപിക്കാനാവുമോയെന്നായിരുന്നു കോഹ്ലിയുടെ ചോദ്യം.

ആരാണ് ആ താരമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂവെന്നും എന്നാൽ എെൻറയത്ര വേഗക്കാരനല്ല അയാളെന്നുമായിരുന്നു ബോൾട്ടിെൻറ റീ ട്വീറ്റ്. എതായാലും ഇരുവരുടെയും സ്പ്രിൻറ് മത്സരം കാണാനായി കാത്തിരിക്കുകയാണ് കായികലോകം. ചലഞ്ച് യാഥാർഥ്യമായാൽ ഭൂമിയിലെ അതിവേഗക്കാരൻ ബോൾട്ടും ക്രീസിലെ മിന്നൽ വേഗക്കാരൻ ധോണിയും തമ്മിലുള്ള ഒാട്ടമത്സരത്തിന് സാക്ഷിയാവാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonisprintmalayalam newssports newskohli challenges Bolt
News Summary - kohli challenges Bolt, can him defeat dhoni by running-sports news
Next Story