Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഹാനെക്കും (81)...

രഹാനെക്കും (81) ജദേജക്കും (58) അർധ സെഞ്ച്വറി: ഇന്ത്യ 297ന് പുറത്ത്

text_fields
bookmark_border
രഹാനെക്കും (81) ജദേജക്കും (58) അർധ സെഞ്ച്വറി: ഇന്ത്യ 297ന് പുറത്ത്
cancel
camera_alt?????????????????????????????? ?????????????????? ????????????? ?????????? ????????? ?????????? ??????????
ആൻറിഗ്വ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റി‍െൻറ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 297ന് പുറത്തായി. അജിൻക്യ രഹാനെക്ക് (81) പിന്നാലെ രവീന്ദ്ര ജദേജയും (58) അർധ സെഞ്ച്വറി യുമായി ചെറുത്തുനിന്നതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യദിനം ആറ ുവിക്കറ്റിന് 203 എന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യയെ ജദേജയുടെ മികച്ച ബാറ്റിങ്ങാണ് 300നടുത്തെത്തിച്ചത്.

തലേദിവസം ഒപ്പം ക്രീസിലുണ്ടായിരുന്ന ഋഷഭ് പന്ത് (24) പെെട്ടന്ന് മടങ്ങിയെങ്കിലും ഇശാന്ത് ശർമയെ (19) കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ 60 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ജദേജ ടീമിനെ മുന്നോട്ടുനയിച്ചു. 112 പന്തിൽ ആറു സിക്സും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ജദേജയുടെ 11ാം ഫിഫ്റ്റി. 62 പന്ത് പിടിച്ചുനിന്ന ഇശാന്ത് ഒരു ഫോർ പായിച്ചു. സ്കോർ 267ൽ നിൽക്കെ ഇശാന്ത് മടങ്ങിയതിനുപിന്നാലെ മുഹമ്മദ് ഷമിയും (0) പുറത്തായി.

ഒടുവിൽ ജസ്പ്രീത് ബുംറയെ (4*) കൂട്ടുപിടിച്ച് ജദേജ സ്കോർ 297ലെത്തിക്കുകയായിരുന്നു. വിൻഡീസിനായി കെമാർ റോഷ് നാലും ഷാനോൺ ഗബ്രിയേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റെടുത്തപ്പോൾ ക്യാപ്റ്റൻ ജേസൺ ഹോൾഡറിന് ഒരു വിക്കറ്റ് കിട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indies
News Summary - india vs west indies
Next Story