Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസന്നാഹം: ഇന്ത്യ ...

സന്നാഹം: ഇന്ത്യ ശക്തമായ നിലയിൽ

text_fields
bookmark_border
സന്നാഹം: ഇന്ത്യ  ശക്തമായ നിലയിൽ
cancel
കൂളിഡ്ജ്: വെസ്റ്റിൻഡീസ് ‘എ’ ടീമിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ ശക്തമായ നി ലയിൽ. അവസാന ദിനം രണ്ടാം ഇന്നിങ്സ് പുരോഗമിക്കവേ അഞ്ചിന് 174 റൺസെന്ന നിലയിലാണ് ഇന ്ത്യയിപ്പോൾ. വൃദ്ധിമാൻ സാഹയും (6) ആർ. അശ്വിനുമാണ് (5) ക്രീസിൽ.

അഞ്ചുവിക്കറ്റ് കൈയിലിരിക്കേ 279 റൺസ് മുന്നിലാണ് ഇന്ത്യ. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരുടെ മികവിൽ രണ്ടാം ദിനം ഇന്ത്യ ആതിഥേയരെ 181 റൺസിന് പുറത്താക്കിയിരുന്നു.

116 റൺസിെൻറ ഒന്നാം ഇന്നിങ്സ് സ്വന്തമാക്കിയ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ നായകൻ അജിൻക്യ രഹാനെയും (54) ഹനുമ വിഹാരിയും (64) അർധശതകം നേടി. ഋഷഭ് പന്ത് (19), മായങക് അഗർവാൾ (13), രവീന്ദ്ര ജദേജ (9) എന്നിവരാണ് പുറത്തായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indies A
News Summary - India vs West Indies A
Next Story