Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് തരിപ്പണമായി ദക്ഷിണാഫ്രിക്ക

text_fields
bookmark_border
തിരുവനന്തപുരത്ത് തരിപ്പണമായി ദക്ഷിണാഫ്രിക്ക
cancel
camera_alt???????? ????????? ???????????? ??????????? ?????????
തിരുവനന്തപുരം: ഏകദിന പരമ്പര തോറ്റതിെൻറ ക്ഷീണവുമായി ഇന്ത്യ എക്കെതിരെ ആദ്യ ചതുർദ ിന മത്സരത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് രക്ഷയില്ല. സീനിയർ താരനിരയുമായി സ്പോർ ട്സ് ഹബിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ ഒന്നാം ഇന്നിങ്സില്‍ 164 റൺസിന് പുറത്തായി. ഒരവസരത്തില്‍ 22/5 എന്ന സ്‌കോറിലായിരുന്ന ദക്ഷിണാഫ്രിക്കയെ വാലറ്റത്തിെൻറ ചെറുത്ത് നിൽപ്പാണ് 150 കടത്തിയത്.

ഒമ്പതാമനായി ഇറങ്ങി 45 റൺസെടുത്ത് പുറത്താകാതെ നിന്ന മാർക്കോ ജൻസണാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി താക്കൂറും ഗൗതവും മൂന്ന് വിക്കറ്റ് വീതവും നദീം രണ്ട് വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (66), അങ്കിത് ബാവ്നെ (ആറ്) എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഗിൽ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india a vs south africa a
News Summary - india a vs south africa a
Next Story