Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകണക്കുകൂട്ടലിൽ...

കണക്കുകൂട്ടലിൽ ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ  മുതൽ

text_fields
bookmark_border
കണക്കുകൂട്ടലിൽ ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ  മുതൽ
cancel

ബംഗളൂരു: കണക്കുകളുടെയും ചരിത്രപുസ്തകത്തിെൻറയും കളിയാണ് ക്രിക്കറ്റ് എന്ന് പറയാറുണ്ട്. ഒാരോ  പന്തും ഒാരോ റണ്ണും ചിലപ്പോൾ കയറിപ്പോകുന്നത് നേരെ റെക്കോഡ് പുസ്തകത്തിലേക്കായിരിക്കും. ആ കണക്കുകളും ചരിത്രവും ടീമുകൾക്ക് പലപ്പോഴും ആത്മവിശ്വാസമേകുന്നു. അങ്ങനെയെങ്കിൽ, ആസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന് ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുേമ്പാൾ ഇന്ത്യൻ ടീമിെൻറ മനസ്സിൽ ഒന്നര വർഷം മുമ്പത്തെ ശ്രീലങ്കൻ പര്യടനത്തിെൻറ കണക്കിലായിരിക്കും കൂട്ടലും കിഴിക്കലും.

അന്ന് ഗല്ലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 63 റൺസിന് ഇന്ത്യ തോറ്റു. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 183  റൺസിൽ ഒതുക്കി 375 റൺസ് സ്കോർ ചെയ്ത ഇന്ത്യക്ക് രണ്ടാമിന്നിങ്സിലാണ് കളി കൈവിട്ടുപോയത്.  രണ്ടാമിന്നിങ്സിൽ ദിനേശ് ചണ്ഡിമലിെൻറ 162 റൺസിെൻറ ഒറ്റയാൻ പ്രകടനത്തിെൻറ കരുത്തിൽ 367 റൺസെടുത്ത ശ്രീലങ്കക്കുമുന്നിൽ ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 176 റൺസായിരുന്നു. പക്ഷേ, രംഗന ഹെറാത്ത് എന്ന വെറ്ററൻ ഇടൈങ്കയൻ സ്പിന്നറുടെ കുത്തിത്തിരിഞ്ഞ പന്തുകൾക്ക് മുന്നിൽ ഇന്ത്യ വെറും 112 റൺസിന്  പുറത്തായി. 63 റൺസിന് ലങ്ക വിജയമാഘോഷിച്ചു.  


ഇനിയാണ് ടേണിങ് പോയൻറ്. അടുത്ത രണ്ട് ടെസ്റ്റിലും ഇന്ത്യ തകർത്തടിച്ചു. കൊളംബോയിലെ പി.എസ്.എസ് സ്റ്റേഡിയത്തിൽ 278 റൺസിന് ജയിച്ചപ്പോൾ അതേ നഗരത്തിലെ എസ്.എസ്.സി സ്റ്റേഡിയത്തിൽ 117 റൺസിന് വിജയമാഘോഷിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. തോറ്റ ടെസ്റ്റിൽ ഹെറാത്തിെൻറ ഇടൈങ്കയൻ സ്പിന്നായിരുന്നു വിനാശകാരിയായതെങ്കിൽ പൂണെയിൽ സ്റ്റീവ് ഒകീഫിെൻറ ഇടൈങ്കയായിരുന്നു ഇന്ത്യയെ ചതിച്ചത്.

2015 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച തോൽവിയറിയാത്ത 19 മത്സരങ്ങളുടെ ദീർഘ പരമ്പരക്കാണ്  കഴിഞ്ഞയാഴ്ച പുണെയിലെ എം.സി.എ സ്റ്റേഡിയത്തിൽ ഫുൾസ്റ്റോപ് വീണത്. ആദ്യ തോൽവിക്കുശേഷം  വീണ്ടും വമ്പൻ ജയങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുകയറാൻ ഇന്ത്യ ഉൗർജം സംഭരിക്കുന്നത് 2015ലെ ലങ്കൻ  പര്യടനത്തിൽനിന്നാണ്. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും നാല് ടെസ്റ്റുകളുടെ പരമ്പരയിൽ വിജയിച്ചുകയറുമെന്നാണ്  പഴയ അനുഭവത്തിെൻറ വെളിച്ചത്തിൽ ഇന്ത്യൻ  കോച്ച്  അനിൽ കുംബ്ലെ വിശ്വസിക്കുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിരാശ വേണ്ടെന്ന് കുംബ്ലെ തറപ്പിച്ചുപറയുന്നത് കണക്കിലുള്ള ആത്മവിശ്വാസം കൊണ്ടാണ്.


ടീമിൽ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് കാര്യമായ സൂചനയൊന്നും കോച്ച് നൽകുന്നില്ല. ഇംഗ്ലണ്ടിനെതിരെ  ട്രിപ്ൾ സെഞ്ച്വറി അടിച്ചശേഷം കളത്തിലിറങ്ങാൻ അവസരം കിട്ടാതെ കരക്കിരിക്കുന്ന മലയാളി താരം  കരുൺ നായരുടെ കാര്യത്തിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് സൂചന. രണ്ടിന്നിങ്സിലും  കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെപോയ അജിൻക്യ രഹാനെയെ മാറ്റുന്ന പ്രശ്നമില്ലെന്ന് കുംബ്ലെ ഉറപ്പിച്ചുപറയുന്നു. 

അഞ്ചാം ബൗളറെ ഒഴിവാക്കി ആറാമതൊരു ബാറ്റ്സ്മാനെ ഇറക്കാനും സാധ്യതയില്ല. ചിന്നസ്വാമിയിലെ പിച്ചിൽ റിസൽട്ട് ഉണ്ടാകുമെന്നു തന്നെയാണ് കുംബ്ലെയുടെ പക്ഷം. ആദ്യം ബാറ്റിങ്ങിനെ തുണക്കുമെങ്കിലും അവസാന ദിവസങ്ങളിൽ സ്പിന്നിനെ തുണക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, പിച്ചിലെ തിരിവിൽ കാത്തിരിക്കുന്ന ഭൂതം ആരെ വീഴ്ത്തുമെന്നറിയണമെങ്കിൽ മത്സരമെത്തണം.

എന്തായാലും, സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചിൽ കളിക്കാൻ ഇക്കുറി വെറുംകൈയും വീശിയല്ല ആസ്ട്രേലിയ വന്നിരിക്കുന്നതെന്നുറപ്പ്. പൂണെ പിച്ചിനെ കുറ്റം പറയുന്നതിനുമുമ്പ് ഒാസീസ് നടത്തിയ ഹോംവർക്കിെൻറ ഫലം കൂടിയാണ് അവർ നേടിയ വിജയം എന്ന് അംഗീകരിക്കേണ്ടിവരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreIndia v Australia
News Summary - India v Australia, 2nd Test, Bangalore
Next Story