Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിനും...

ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ജയിക്കണം; സെമി ഉറപ്പിക്കാൻ ഉഗ്ര പോരാട്ടം

text_fields
bookmark_border
england
cancel
ലണ്ടൻ: ലോകകപ്പ് സെമി ഉറപ്പിക്കാൻ ഇന്ന് രണ്ടുപേരുടെ ഉഗ്ര പോരാട്ടം. 11 പോയൻറുമായി പട്ടികയിൽ മൂന്നാമതുള്ള ന്യൂസിലൻഡും 10 പോയൻറുമായി നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലാണ് ജീവന്മരണ പോരാട്ടം.

ഇരുവർക്കും ഇത് അതിജീവനത്തിെൻറ അങ്കം. ടൂർണമെൻറ് ഫേവറിറ്റുകളായി ഒരുങ്ങിയ ഇംഗ്ലണ്ട് മൂന്നു തോൽവിയിൽ നിലതെറ്റിയിടത്തുനിന്നാണ് തിരിച്ചുവരുന്നത്. നിർണായക മത്സരത്തിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയ ഇംഗ്ലണ്ടിന് ഇന്ന് കിവികളെക്കൂടി മറികടന്നാൽ കാര്യങ്ങൾ എളുപ്പമാവും.

അതേസമയം, സെമിയിലേക്ക് സേഫ് ലാൻഡിങ് പ്രതീക്ഷിക്കുന്ന ന്യൂസിലൻഡിനും വിജയം അനിവാര്യമാണ്. ഒാപണിങ്ങിൽ ജാസൺ റോയ് തിരിച്ചെത്തിയതോടെ താളം കണ്ടെത്തിയ ബാറ്റിങ് നിരയാണ് ആതിഥേയരുടെ ആത്മവിശ്വാസം. ഇന്ത്യക്കെതിരെ ഒാപണിങ്ങിൽ ജാസണും ബെയർസ്റ്റോയുംകൂടി നേടിയ 160 റൺസാണ് ടീമിന് അടിത്തറ പാകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story