Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇൗ ശതകം പിതാവിന്...

ഇൗ ശതകം പിതാവിന് –ഹനുമ വിഹാരി

text_fields
bookmark_border
ഇൗ ശതകം പിതാവിന് –ഹനുമ വിഹാരി
cancel
കിങ്സ്റ്റൺ: കന്നി സെഞ്ച്വറി പിതാവിന് സമർപ്പിച്ച് ഹനുമ വിഹാരി. രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ നേടിയ 111 റൺസാണ് 25കാരനായ വിഹാരി, 13 വർഷം മുമ്പ് വിട്ടുപിരിഞ്ഞ പിതാവിന് സമർപ്പിച്ചത്.

‘തെൻറ 12ാം വയസ്സിലാണ് പിതാവ് മരിച്ചത്. അന്നേ മനസ്സിൽ കരുതിയിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്നെങ്കിലും സെഞ്ച്വറി നേടുകയാണെങ്കിൽ അതു പിതാവിന് സമർപ്പിക്കണമെന്ന്. ആ സ്വപ്നം ഇന്ന് സഫലമായി’ -വിഹാരി പറഞ്ഞു. കന്നി അർധ സെഞ്ച്വറിയുമായി (57) തനിക്കൊപ്പം എട്ടാം വിക്കറ്റിന് 112 റൺസ് ചേർത്ത ഇശാന്ത് ശർമക്ക് വിഹാരി നന്ദി പറഞ്ഞു.

തന്നെക്കാൾ മികച്ച രീതിയിലാണ് ഇശാന്ത് ബാറ്റ് ചെയ്തതെന്നും ഇശാന്തിെൻറ മത്സരപരിചയം തനിക്കും ഗുണം ചെയ്െതന്നും വിഹാരി കൂട്ടിച്ചേർത്തു. 225 പന്തിൽ 16 ബൗണ്ടറിയടക്കമായിരുന്നു വിഹാരിയുടെ സെഞ്ച്വറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanuma Vihari
News Summary - hanuma vihari
Next Story