Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒൗട്ടിൽ പന്തിെൻറ...

ഒൗട്ടിൽ പന്തിെൻറ സ്ഥാനം തെറ്റിച്ച് റിവ്യൂ; ഡി.ആർ.എസ് ചതിക്കുന്നു?

text_fields
bookmark_border
ഒൗട്ടിൽ പന്തിെൻറ സ്ഥാനം തെറ്റിച്ച് റിവ്യൂ; ഡി.ആർ.എസ് ചതിക്കുന്നു?
cancel
camera_alt??????????? ????????????? ???????????? ?????????????????. 1 ?????????? ?????????? ???????? ???????. 2 ?????????????????? ?????????? ????????????????
റാഞ്ചി: കളിയിലെ തീരുമാനങ്ങളിൽ പിഴക്കില്ലെന്ന് പറഞ്ഞ് അവതരിപ്പിച്ച ഡി.ആർ.എസും ച തിക്കുന്നോ? ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിയിലേക്ക് കുതിക്കുകയാ യിരുന്ന ആരോൺ ഫിഞ്ചിെൻറ പുറത്താവലിെൻറ റിവ്യൂ ദൃശ്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഫിഞ്ച് 93ലെത്തിയപ്പോൾ കുൽദീപിെൻറ പന്തിലെ എൽ.ബി അപ്പീലിൽ അമ്പയർ ഒൗട്ട് വിളിച്ചു. എന്നാൽ, സംശയമുള്ള ഫിഞ്ച് ഡി.ആർ.എസ് വിളിച്ചു.

പിന്നീടാണ് നാടകീയതകൾ. ഹോക്െഎയിൽ ട്രാക്ക് തെളിഞ്ഞപ്പോൾ പന്ത് പിച്ച് ചെയ്തത് മധ്യഭാഗത്ത്. എന്നാൽ, ബാൾ ട്രാക്കറിൽ പന്ത് ലെഗ് സൈഡിൽ പതിച്ച് മിഡ്ൽ സ്റ്റമ്പിലേക്ക്. ഫിഞ്ച് ഒൗെട്ടന്ന് തീർച്ചപ്പെടുത്തി മൂന്നാം അമ്പയറുടെ വിധിയും വന്നു. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിവാദവും തുടങ്ങി. ഡി.ആർ.എസിെൻറ ആധികാരികതയെ ചോദ്യം ചെയ്ത് മുൻ ന്യൂസിലൻഡ് താരം ജിമ്മി നീഷാമും ആസ്സ്ട്രേലിയൻ താരം മാർക് വോയും രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DRSmalayalam newssports newsCricket News
News Summary - DRS- cricket, Sports news
Next Story