Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയ –...

ആസ്ട്രേലിയ – ന്യൂസിലൻഡ് പരമ്പര റദ്ദാക്കി

text_fields
bookmark_border
australia
cancel

മെൽബൺ: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ചാപ്പ ൽ-ഹാഡ്ലി ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ മാറ്റി. ന്യൂസിലൻഡ് സർക ്കാറിെൻറ യാത്രാനിയന്ത്രണങ്ങൾ ബാധിക്കാതിരിക്കുന്നതിനായാണ് കിവീസ് താരങ്ങൾ കളി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.

ആസ്ട്രേലിയയിൽനിന്നെത്തുന്നവർ 14 ദിവസം നിർബന്ധിത സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് പുതിയ ചട്ടം. ഞായറാഴ്ച രാത്രി ഇത് പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നാട്ടിലെത്താനായാണ് ടീം പരമ്പര പൂർത്തിയാക്കാതെ മടങ്ങുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയ 71 റൺസിന് വിജയിച്ചിരുന്നു.

തൊണ്ടവേദനയെ തുടർന്ന് ന്യൂസിലൻഡ് ടീമിലെ ലൂക്കി ഫെർഗൂസനെ നിരീക്ഷണത്തിൽ പാർപ്പിച്ചശേഷം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റിവായതിനാൽ ആശ്വാസമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaNewzelandmalayalam newssports news
News Summary - Australia-Newzeland sports news
Next Story