Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുജാരക്കും...

പുജാരക്കും ജെജെക്കും അർജുന ശിപാർശ

text_fields
bookmark_border
പുജാരക്കും ജെജെക്കും അർജുന ശിപാർശ
cancel
ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പുജാര, ഹർമൻപ്രീത് കൗർ, ഫുട്ബാൾ താരങ്ങളായ ജെജെ ലാൽപെഖ്ലുവ, ഒയ്നം ബെംബം ദേവി, ഗുർപ്രീത്സിങ് സന്ധു എന്നിവർക്ക് കായിക പുരസ്കാരമായ അർജുന അവാർഡിന് ശിപാർശ. കഴിഞ്ഞ സീസണിൽ 13 ടെസ്റ്റിലായി 1316 റൺസാണ് പുജാര നേടിയത്. 
സ്ഥിരതയാർന്ന പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ബി.സി.സി.െഎ ശിപാർശ ചെയ്തത്. മണിപ്പൂരുകാരിയായ ബെംബംദേവി കഴിഞ്ഞ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ജേതാക്കളാക്കിയാണ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്. 

വനിത ഫുട്ബാളിലെ ഇതിഹാസ താരം കൂടിയാണ് ഇൗ 37കാരി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ ഫുട്ബാളർ പുരസ്കാരത്തിനുടമയായിരുന്നു ദേശീയ ടീമംഗമായ ജെജെ ലാൽപെഖ്ലുവ. ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത് സിങ് നോർവീജിയൻ ക്ലബ് താരം കൂടിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arjuna award
News Summary - arjuna award
Next Story