Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിന്ധു സെമിയിൽ...

സിന്ധു സെമിയിൽ സൈനക്ക് കാലിടറി

text_fields
bookmark_border
P.V-SINDHU-23
cancel

സിംഗപ്പൂർ: സിംഗപ്പൂർ ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പി.വി. സിന്ധു ജയവുമായി സെമിയിലേക്ക് മുന്നേറിയപ്പോൾ സൈന നെഹ്വാളിന് ക്വാർട്ടറിൽ കാലിടറി. ചൈനയുടെ യുവതാരം കായ് യാൻയനെ 21-13, 17-21, 21-14 ന് തോൽപിച്ചാണ് സിന്ധു സെമി ബെർത്ത് സ്വന്തമാക്കിയത്. സീസണിലെ സിന്ധുവിെൻറ രണ്ടാം െസമി ഫൈനലാണിത്.

കഴിഞ്ഞമാസം നടന്ന ഇന്ത്യൻ ഒാപണിൽ താരം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ൈസനയെ 21-8, 21-13ന് തോൽചിച്ചെത്തുന്ന ജപ്പാെൻറ മുൻ ലോകചാമ്പ്യൻ നൊസോമി ഒകുഹാരയാണ് സെമിയിൽ സിന്ധുവിെൻറ എതിരാളി. രണ്ടാം സീഡായ ഒകുഹാര ഏറെയൊന്നും വിയർപ്പൊഴുക്കാതെയാണ് ആറാം സീഡായ സൈനയെ അടിയറവ് പറയിപ്പിച്ചത്. അവസാനം ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും ഒകുഹാരയെ തോൽപിച്ചെങ്കിലും ഇക്കുറി പൊരുതിനിൽക്കാൻപോലും ൈസനക്കായില്ല. ഒകുഹാരയുടെ അറ്റാക്കിങ് ഗെയിമിെൻറ ഫലമായി 36 മിനിറ്റിൽ സൈന മത്സരം കൈവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalmalayalam newssports newsP.V Sindhu
News Summary - SINDU into semi final-Sports news
Next Story