Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപി.യു. ചിത്രക്ക്...

പി.യു. ചിത്രക്ക് വേണ്ടി ഇടത് എം.പിമാർ മന്ത്രിയെ കണ്ടു

text_fields
bookmark_border
പി.യു. ചിത്രക്ക് വേണ്ടി ഇടത് എം.പിമാർ മന്ത്രിയെ കണ്ടു
cancel

ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി.യു. ചിത്രയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിെന കണ്ടു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചിത്രയെ തഴഞ്ഞത് വേദനജനകമാണ്. അത്ലറ്റിക്ഫെഡറേഷെൻറ തീരുമാനം നീതീകരിക്കാൻ പറ്റാത്തതാണെന്നും എം.പിമാർ കുറ്റെപ്പടുത്തി.

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനിൽനിന്ന് അഭിപ്രായമാരാഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി പ്രതികരിച്ചതായി എം.പിമാർ പറഞ്ഞു. എം.പിമാരായ പി. കരുണാകരൻ, എം.ബി. രാജേഷ്, എ. സമ്പത്ത്, പി.കെ. ബിജു. പി.കെ. ശ്രീമതി ടീച്ചർ, മുഹമ്മദ് സലീം എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.

Show Full Article
TAGS:sports newsPU chitraleft mpscentral minister
News Summary - pu chitra case: left mps see to central minister -sports news
Next Story