Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅമോജിനും...

അമോജിനും നയനക്കും ഇരട്ട സ്വർണം; ഫെഡറേഷൻ കപ്പ് മീറ്റിന് സമാപനം

text_fields
bookmark_border
അമോജിനും നയനക്കും ഇരട്ട സ്വർണം; ഫെഡറേഷൻ കപ്പ് മീറ്റിന് സമാപനം
cancel
പട്യാല: കൊടുംചൂടിലും തളരാതെ പോരാടി സ്വർണനേട്ടങ്ങളോടെ 21ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് സമാപനം. അവസാനദിനത്തിൽ മറുനാടൻ മലയാളി താരങ്ങളായ അമോജ് ജേക്കബും (400 മീ.), നയന ജെയിംസും (100 ഹർഡ്ൽസ്) സ്വർണം നേടി ഡബ്ൾ തികച്ചു. പുരുഷ വിഭാഗം 800 മീറ്ററിൽ സ്വർണമണിഞ്ഞ അമോജ് 400ൽ 46.26 സെക്കൻഡിൽ ഒന്നാമതെത്തി. ട്രിപ്ൾ ജംപിൽ സ്വർണം നേടിയ നയന 13.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹർഡ്ൽസിൽ ഒന്നാമതെത്തിയത്. പുരുഷ-വനിത വിഭാഗം 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും പി.യു. ചിത്രയുമാണ് മറ്റു രണ്ടു സുവര്‍ണ ജേതാക്കൾ. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ടി. ഗോപിയും ട്രിപ്ള്‍ ജംപില്‍ യു. കാര്‍ത്തിക്കും വെള്ളി നേടിയപ്പോള്‍ പുരുഷ-വനിത വിഭാഗം 100 മീറ്ററുകളില്‍ അനുരൂപ് ജോൺ, മെര്‍ലിന്‍ ജോസഫ്, പുരുഷന്മാരുടെ 400 മീറ്ററില്‍ സച്ചിന്‍ റോബി, വനിതകളുടെ ഹെപ്റ്റാത്ലണില്‍ ലിക്‌സി ജോസഫ് എന്നിവര്‍ വെങ്കലം നേടി മെഡൽപട്ടികയില്‍ ഇടംപിടിച്ചു.

ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ഒഡിഷ താരങ്ങളായ അമിയകുമാര്‍ മാലികും ദ്യുതിചന്ദും അതിവേഗക്കാരായി. 10,000 മീറ്റര്‍ മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തി ജി. ലക്ഷ്മണും വനിതകളില്‍ സ്വര്‍ണം നേടി എൽ. സൂര്യയും ഡബ്ള്‍ നേട്ടം സ്വന്തമാക്കി. മീറ്റിലെ പ്രകടനംകൂടി അടിസ്ഥാനമാക്കിയാവും അടുത്ത മാസം നടക്കുന്ന ഏഷ്യൻ ട്രാക് ആൻഡ് ഫീൽഡിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup athletics
News Summary - federation cup athletics
Next Story