Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസായി...

സായി ഹോസ്റ്റലിൽ അത്ലറ്റ് മരിച്ചനിലയിൽ

text_fields
bookmark_border
suicide
cancel
camera_altrepresentative image

ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത ജൂനിയർ അത്ലറ്റ് സായി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ. 18കാരനായ യു.പി സ്വദേശി പർവീന്ദർ ചൗധരിയെയാണ് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സായി അത്ലറ്റിക് അക്കാദമി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായി) അന്വേഷണം പ്രഖ്യാപിച്ചു.

കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി സായി ഡയറക്ടർ ജനറൽ നീലം കപൂർ അറിയിച്ചു. ബുധനാഴ്ച രാവിലെ േഫാണിൽ പിതാവുമായി ചൗധരി തർക്കിച്ചതും കാണാൻ വന്ന സഹോദരിയുമായി വഴക്കിട്ടതും ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് മറ്റു താരങ്ങൾ പറയുന്നു.

100, 200 മീറ്ററിലായിരുന്നു പർവീന്ദർ ചൗധരി മത്സരിച്ചിരുന്നത്. 2017ൽ ബാേങ്കാക്കിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ റിലേ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും പെങ്കടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideathletmalayalam newssports newssai hospital
News Summary - athlet committed suicide in sai hospital -sports news
Next Story