Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്ലസ് ടു ‘ഹർഡിലിൽ’...

പ്ലസ് ടു ‘ഹർഡിലിൽ’ അപർണക്ക് സ്വർണമല്ല, തനിത്തങ്കം

text_fields
bookmark_border
aprna-23
cancel

കോഴിക്കോട്: ട്രാക്കിൽ വമ്പൻ കുതിപ്പുമായി വിജയം ശീലമാക്കിയ ദേശീയ കായികതാരം അപർ ണ റോയ് പ്ലസ്ടു പരീക്ഷയിലും മിന്നിത്തിളങ്ങി. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർെ സക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണ കോമേഴ്സ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് താരമായത്. അപർണയുടെ സഹപാഠിയും കായികതാരവുമായ നിയ ജോസിനും ‘സമ്പൂർണ വിജയ’മുണ്ട്.

ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ നിരവധി സ്വർണപ്പതക്കങ്ങൾ നേടിയ അപർണക്ക് മത്സരങ്ങൾ കാരണം പലപ്പോഴും സ്കൂളിലെത്താനാവാറില്ല. അധ്യാപകരും സഹപാഠികളുമാണ് പഠനത്തിൽ സഹായിക്കുന്നത്. എന്നാൽ, നോട്ടുകൾ മുഴുവൻ എഴുതി വായിക്കുന്ന സ്വഭാവം അപർണക്കില്ല. ടെക്സ്റ്റ് പുസ്തകങ്ങൾ പഠിച്ചാണ് മികച്ച വിജയത്തിേലക്ക് ഫിനിഷ് ചെയ്തത്.

ശ്രദ്ധേയമായ മെഡൽനേട്ടങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി ചേർന്നപ്പോഴാണ് അപർണക്ക് 1200 മാർക്കിലേക്ക് കുതിക്കാനായത്. ബിരുദത്തിന് ഏതു കോളജിൽ ചേരണെമന്ന് തീരുമാനിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aparna roymalayalam newssports newsAtheletics meet
News Summary - Aparna Gold medal-Sports news
Next Story