Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

നെയ്മറിൻെറ നിഴൽവിട്ട് കുടീന്യോ വരുന്നു

text_fields
bookmark_border
നെയ്മറിൻെറ നിഴൽവിട്ട് കുടീന്യോ വരുന്നു
cancel
രാജ്യത്തിനായി സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കാൻ പരാജയപ്പെട്ടിരുന്ന മധ്യനിരക്കാരൻ ഫിലിപ് കൗടീന്യോ സൂപ്പർതാരം നെയ്മറിെൻറ നിഴലിൽനിന്നു പുറത്തുവരുന്നു. പരിക്കിലും ശക്തമായ മാർക്കിങ്ങിലും നെയ്മർ പതറുേമ്പാൾ ബ്രസീലിെൻറ രക്ഷകനായി ഇരു കളികളിലും വല ചലിപ്പിച്ചത് ഇൗ ബാഴ്സലോണ താരമായിരുന്നു.

ടീം ആവശ്യപ്പെടുന്ന സമയങ്ങളിൽ രക്ഷനായി അവതരിച്ചാണ് രണ്ട് ഗോളുകൾ കണ്ടെത്തിയത്. 1978 ന് ശേഷം ബ്രസീൽ ജയമില്ലാതെ ലോകകപ്പിന് തുടക്കം കുറിച്ച സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഒരു ഗോൾ നേട്ടമടക്കം കൗടീന്യോ ആയിരുന്നു നിറഞ്ഞുകളിച്ചത്. കെയ്ലർ നവാസിന് മുന്നിൽ ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട കാനറിപ്പടക്ക്  ഇക്കുറിയും ബ്രേക്ക്ത്രൂ നൽകിയത് ഇൗ 11ാം നമ്പർ താരമാണ്.

91ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് നൽകിയ പാസ് നവാസിെൻറ കാലുകൾക്കിടയിലൂടെ വലയിലെത്തിച്ച താരം തന്നെയാണ് ഇക്കുറിയും രക്ഷകനായത്. ഇൗ ഗോളിെൻറ ആവേശത്തിലായിരുന്നു നെയ്മറിെൻറ രണ്ടാം ഗോളിെൻറ പിറവി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports newsPhilippe Coutinho
News Summary - Philippe Coutinho- fifa worldcup 2018- Sports news
Next Story