Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിക്കാൻ...

കളിക്കാൻ അനുവദിക്കണം, യാചിക്കുകയാണ് –അൻവർ അലി

text_fields
bookmark_border
കളിക്കാൻ അനുവദിക്കണം, യാചിക്കുകയാണ് –അൻവർ അലി
cancel

കൊൽക്കത്ത: ഗുരുതരമായ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് സജീവ ഫുട്ബാളിൽനിന്ന് മാറ്റിനിർത്തിയ നടപടിക്കെതിരെ ഇന്ത്യൻ താരം അൻവർ അലി. 2017ലെ ലോക അണ്ടർ -17 ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയിൽ മിന്നും പ്രകടനവുമായി അതിവേഗം ഉയരങ്ങൾ വെട്ടിപ്പിടിച്ച താരം പുതിയ സീസണിൽ മുംബൈ എഫ്.സിക്കായി കരാർ ഒപ്പുവെച്ചിരുന്നു.

രോഗം ഗുരുതരമായതിനാൽ കളിപ്പിക്കാനാവില്ലെന്ന് തീരുമാനമെടുത്ത ദേശീയ ഫുട്ബാൾ ഫെഡറേഷൻ അൻവർ അലിയോട് പരിശീലനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് താരത്തിെൻറ നെഞ്ചുതകർന്ന വാക്കുകൾ.

'എനിക്കറിയാവുന്ന ഏക കാര്യം ഫുട്ബാളാണ്. ഫെഡറേഷൻ എന്നെ വിലക്കിയാൽ കൊൽക്കത്തയിലെ ഏറ്റവും താേഴക്കിടയിലുള്ള ടീമുകൾക്കായി ബൂട്ടുെകേട്ടണ്ടിവരും. നിങ്ങൾ അയോഗ്യത വിധിക്കുന്നത് എനിക്കും കുടുംബത്തിനും മരണശിക്ഷ വിധിക്കുംപോലെയാണ്. എന്നെ കളിക്കാൻ അനുവദിക്കണം. യാചിക്കുകയാണ്''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai fcanwar ali
Next Story