Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ബംഗളൂരുവിനെ...

ഐ.എസ്.എൽ: ബംഗളൂരുവിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്

text_fields
bookmark_border
north east united
cancel
camera_alt

ബംഗളൂരുവിനെതിരെ ഗോൾ നേടിയ നോർത്ത് ഈസ്റ്റ് താരങ്ങളുടെ ആഹ്ലാദം

മഡ്ഗാവ്: ജയിച്ചാൽ ഐ.എസ്.എല്ലിൽ ആദ്യ നാലിലേക്ക് കയറാമായിരുന്ന ബംഗളൂരു എഫ്.സി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനുമുന്നിൽ കൊമ്പുകുത്തി അവസരം കളഞ്ഞുകുളിച്ചു. ലീഡെടുത്തശേഷം രണ്ടു ഗോൾ വഴങ്ങിയായിരുന്നു ബംഗളൂരുവിന്റെ തോൽവി. സീസണിൽ മൂന്നാം ജയം കരസ്ഥമാക്കിയ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തുനിന്ന് കയറി.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ക്ലെയ്റ്റൺ സിൽവയിലൂടെ 66-ാം മിനിറ്റിൽ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 74, 80 മിനിറ്റുകളിൽ സ്കോർ ചെയ്ത് നോർത്ത് ഈസ്റ്റ് ജയം പിടിച്ചെടുത്തു.

ആദ്യം ഡെഷോൺ ബ്രൗണും പിന്നാലെ ലാൽഡൻമാവിയ റാൾതെയും സ്കോർ ചെയ്തതോടെ ഹൈലാൻഡേഴ്സ് വിജയത്തിലേക്ക് മാർച്ച് ചെയ്തു. 17 കളികളിൽ 23 പോയന്റോടെ ആറാം സ്ഥാനത്താണ് ബംഗളൂരു. ഈസ്റ്റ് ബംഗാൾ 18 മത്സരങ്ങളിൽ 13 പോയന്റോടെ പത്താമതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islnorth east
News Summary - ISL: North East beats Bangalore
Next Story