Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോക്ക്...

ക്രിസ്റ്റ്യാനോക്ക് ഡബ്ൾ യുവൻറസിന് ജയം

text_fields
bookmark_border
ക്രിസ്റ്റ്യാനോക്ക് ഡബ്ൾ  യുവൻറസിന് ജയം
cancel

ടൂറിൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുമായി േഫാം തിരിച്ചുപിടിച്ചപ്പോൾ സീരി എയിൽ യുവൻറസിന് തകർപ്പൻ ജയം. ക്രൊട്ടോണിനെ 3-0ത്തിനാണ് യുവൻറസ് തോൽപിച്ചത്.

38ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തുമാണ് (45+1) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളുകള്‍ നേടിയത്. 66ാം മിനിറ്റില്‍ മക്കെനി യുവൻറസി‍െൻറ ഗോള്‍പട്ടിക തികച്ചു. 22 മത്സരങ്ങളില്‍ 45 പോയൻറുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് യുവൻറസ്. മിലാന്‍ ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. 23 വീതം കളികള്‍ കളിച്ചപ്പോള്‍ ഇൻറര്‍ മിലാന്‍ 53 പോയൻറുമായി ഒന്നാമതും 49 പോയൻറുമായി എ.സി. മിലാന്‍ രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.

രണ്ടു ഗോളോടെ ക്രിസ്റ്റ്യാനോ ടോപ്സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു കയറി. 18 ഗോളുമായി പോർചുഗീസ് നായകൻ ഒന്നും ലുകാകു (17) രണ്ടും ഇബ്രാഹിമോവിച് (14) മൂന്നും സ്ഥാനത്താണ് നിലവിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldo
News Summary - Cristiano Ronaldo scores brace in Juventus victory over Crotone
Next Story