Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസെര്‍ബിയന്‍ ഓപ്പണില്‍...

സെര്‍ബിയന്‍ ഓപ്പണില്‍ നിഹാല്‍ സരിന് കിരീടം

text_fields
bookmark_border
സെര്‍ബിയന്‍ ഓപ്പണില്‍ നിഹാല്‍ സരിന് കിരീടം
cancel
camera_alt

നിഹാൽ സരിൻ സെർബിയൻ ഓപൺ ചെസ് കിരീടവുമായി

തൃശൂര്‍: മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിയന്‍ ഓപ്പണ്‍ ജേതാവായി. തൃശൂരിെൻറ അഭിമാനമായ നിഹാലിെൻറ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. സില്‍വര്‍ ലേക്ക് ഓപ്പണില്‍ ജേതാവായതിനു പിന്നാലെയാണ് 16കാരനായ നിഹാല്‍ സെര്‍ബിയന്‍ കിരീടം സ്വന്തമാക്കിയത്. ഈ കിരീട നേട്ടത്തോടെ ലൈവ് ചെസ് റേറ്റിങ്സില്‍ ആദ്യ നൂറില്‍ കടക്കാനും നിഹാലിനായി.

റഷ്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്ലാഡിമര്‍ ഫെഡോസീവിനെ സമനിലയില്‍ കുടുക്കിയതോടെയാണ് നിഹാല്‍ കിരീടം ഉറപ്പിച്ചത്. 280 താരങ്ങള്‍ പങ്കെടുത്ത സെര്‍ബിയന്‍ ഓപ്പണില്‍ ഒമ്പത് റൗണ്ടുകളായിരുന്നു. ആറു മത്സരങ്ങള്‍ ജയിച്ച താരം മൂന്നു മത്സരങ്ങള്‍ സമനിലയാക്കി. 2018ലാണ് നിഹാല്‍ സരിന്‍ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത്.

റഷ്യയിലെ സോചിയില്‍ നടക്കുന്ന ഫിഡെ ലോകകപ്പാണ് നിഹാലിെൻറ അടുത്ത ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serbian Open
Next Story