Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജുവും സക്സേനയും...

സഞ്ജുവും സക്സേനയും തിളങ്ങി: കേരളം പുതുച്ചേരിെയ ആറു വിക്കറ്റിന് തോൽപ്പിച്ചു

text_fields
bookmark_border
സഞ്ജുവും സക്സേനയും തിളങ്ങി: കേരളം പുതുച്ചേരിെയ ആറു വിക്കറ്റിന് തോൽപ്പിച്ചു
cancel

മുംബൈ: 2804 ദിവസത്തെ പുറത്തിരിപ്പിനു ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മുൻ ഇന്ത്യൻ ബൗളർ ശ്രീശാന്തിന് വിക്കറ്റ് നേട്ടത്തോടെ തുടക്കം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് പുതുച്ചേരിയുടെ ഫാബിദ് അഹ്മദി‍െൻറ കുറ്റിതെറിപ്പിച്ച് ശ്രീ വരവറിയിച്ചത്. മത്സരത്തിൽ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപിച്ച് വിജയത്തുടക്കം കുറിച്ചു.

ശ്രീശാന്തും ആസിഫും ഓരോ വിക്കറ്റും അതിഥി താരം ജലജ് സക്സേന മൂന്നു വിക്കറ്റും വീഴ്ത്തിയപ്പോൾ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിയെ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസിന് പിടിച്ചു കെട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനെ ഓപണർമാരായ റോബിൻ ഉത്തപ്പ (21), മുഹമ്മദ് അസ്ഹറുദ്ദീൻ (30), സഞ്ജു വി സാംസൺ(32), സച്ചിൻ ബേബി(18) എന്നിവർ ചേർന്ന് നയിച്ചു. വിഷ്ണു വിനോദും(11) സൽമാൻ നിസാറും (20) പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonSyed Mushtaq Ali TrophyS. Sreesanth
Next Story