Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസയ്യിദ് മുഷ്താഖ്...

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് തമിഴ്നാടിനെതിരെ

text_fields
bookmark_border
sanjuu-samson 5211
cancel

ന്യൂഡൽഹി: ദേശീയ ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വ്യാഴാഴ്ച നടക്കും. ടൂർണമെൻറിൽ ആദ്യമായി സെമി ഫൈനൽ പ്രവേശനം സ്വപ്നം കാണുന്ന കേരളം നിലവിലെ ജേതാക്കളായ തമിഴ്നാടുമായി ഏറ്റുമുട്ടുേമ്പാൾ രാജസ്ഥാൻ വിദർഭയെയും ബംഗാൾ കർണാകയെയും ഗുജറാത്ത് ഹൈദരാബാദിനെയും നേരിടും.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 8.30നാണ് കേരളത്തിെൻറ കളി. ക്യാപ്റ്റൻ സഞ്ജു സാംസണിെൻറയും മുഹമ്മദ് അസ്ഹറുദ്ദീൻ, സചിൻ ബേബി തുടങ്ങിയവരുടെ ബാറ്റിങ് ഫോമിൽ അവസാന എട്ടിലെത്തിയ കേരളത്തിന് വിജയ് ശങ്കർ നയിക്കുന്ന തമിഴ്നാട് കടുത്ത എതിരാളികളാവും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായി മുന്നേറിയ കേരളം പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെയാണ് കെട്ടുകെട്ടിച്ചത്. ടൂർണമെൻറിൽ രണ്ടാം തവണയാണ് കേരളം ക്വാർട്ടറിലെത്തുന്നത്. 2010-11ൽ ക്വാർട്ടറിൽ പരാജയപ്പെടുകയായിരുന്നു. 12-13ലും 15-16ലും സൂപ്പർ ലീഗിലെത്തിയെങ്കിലും അതിനപ്പുറം മുന്നേറാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonKerala cricket team
News Summary - Kerala Against Tamilnadu in cricket tournament
Next Story