Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസുനിതയുടെ മടക്ക...

സുനിതയുടെ മടക്ക യാത്ര അനിശ്ചിതത്വം നീങ്ങി

text_fields
bookmark_border
sunita williams
cancel
camera_alt

സുനിത വില്യംസ്

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വാഹനത്തിലാണ് ഇരുവരെയും ഭൂമിയിലെത്തിക്കുക.

നേരത്തെ, സ്പേസ് എക്സിന്റെ മറ്റൊരു വാഹനത്തിൽ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതിക തകരാർ മൂലം യാത്ര അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പഴയ ഡ്രാഗൺ വാഹനം വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത്. മാർച്ച് 12ന് വാഹനം ഭൂമിയിൽനിന്ന് കുതിക്കും. മാർച്ച് 20ഓടെ, സുനിതക്ക് ഭൂമിയിലെത്താനാകും. നേരത്തെ നിശ്ചയിച്ചതനുസരിച്ച്, മാർച്ച് 25നായിരുന്നു വാഹനം ഭൂമിയിൽനിന്ന് പുറപ്പെടേണ്ടയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AstronautSunita Williams
News Summary - Sunita Williams return
Next Story